<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Malayalam Archives - top1kerala</title>
	<atom:link href="https://www.top1kerala.com/tag/malayalam/feed/" rel="self" type="application/rss+xml" />
	<link>https://www.top1kerala.com/tag/malayalam/</link>
	<description>Top Trending Stories from Kerala</description>
	<lastBuildDate>Wed, 10 Jun 2026 05:27:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0</generator>

<image>
	<url>https://www.top1kerala.com/wp-content/uploads/2021/02/cropped-favicon-top1-32x32.png</url>
	<title>Malayalam Archives - top1kerala</title>
	<link>https://www.top1kerala.com/tag/malayalam/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സദാ സരസ്വതി സാന്നിധ്യമുള്ള വാഗ്ദേവതയുടെ പുണ്യഭൂമി.ദക്ഷിണ മൂകാംബി ക്ഷേത്രം പനച്ചിക്കാട്</title>
		<link>https://www.top1kerala.com/panachikkad-saraswathi-temple-dakshina-mookambika-kottayam-kerala-temple/</link>
					<comments>https://www.top1kerala.com/panachikkad-saraswathi-temple-dakshina-mookambika-kottayam-kerala-temple/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Wed, 10 Jun 2026 04:41:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Dhakshina Mookambika]]></category>
		<category><![CDATA[Kottayam]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Saraswathi Temple Kottayam]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1619</guid>

					<description><![CDATA[<p>ദക്ഷിണ കേരളത്തിൽ കോട്ടയം ജില്ലയിൽ സദാ സരസ്വതി സാന്നിധ്യമുള്ള വാഗ്ദേവതയുടെ പുണ്യഭൂമി.ക്ഷേത്രത്തിന്റെ ഐതിഹ്യവും ഉല്പത്തിയും കൊല്ലവർഷം ആറാം ശതാബ്ദത്തിലാണ്. ഈ ദേശത്തെ കിഴിപ്പുറം ഇല്ലത്തെ ഒരു നമ്പൂതിരി മോക്ഷപ്രാപ്‍ത്തിക്കായി ഗംഗാസ്നാനത്തിന് പുറപ്പെട്ടു.യാത്ര മധ്യേ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ഭജനമിരുന്നു. സർവ്വാഭരണ വിഭൂഷണിയായ ദേവി നമ്പൂതിരിക്ക് സ്വപ്ന ദർശനം നൽകുകയും, മോക്ഷപ്രാപ്‌തതിക്കായി ഇനി ഗംഗ സ്നാനം ചെയ്യേണ്ടതില്ലെന്നും, അങ്ങയുടെ ഇല്ലത്തിനടുത്ത് കരുനാട്ട് ഇല്ലത്ത് രണ്ട് ഉണ്ണികൾ പിറക്കും എന്നും ,അതിലൊരു പുത്രനെ ഔരസപുത്രനായി സ്വീകരിക്കാമെന്ന് അരുളി ചെയ്യുകയും [&#8230;]</p>
<p>The post <a href="https://www.top1kerala.com/panachikkad-saraswathi-temple-dakshina-mookambika-kottayam-kerala-temple/">സദാ സരസ്വതി സാന്നിധ്യമുള്ള വാഗ്ദേവതയുടെ പുണ്യഭൂമി.ദക്ഷിണ മൂകാംബി ക്ഷേത്രം പനച്ചിക്കാട്</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">ദക്ഷിണ കേരളത്തിൽ കോട്ടയം ജില്ലയിൽ സദാ സരസ്വതി സാന്നിധ്യമുള്ള വാഗ്ദേവതയുടെ പുണ്യഭൂമി.ക്ഷേത്രത്തിന്റെ ഐതിഹ്യവും ഉല്പത്തിയും കൊല്ലവർഷം ആറാം ശതാബ്ദത്തിലാണ്.</p>



<p class="wp-block-paragraph"><br>ഈ ദേശത്തെ കിഴിപ്പുറം ഇല്ലത്തെ ഒരു നമ്പൂതിരി മോക്ഷപ്രാപ്&#x200d;ത്തിക്കായി ഗംഗാസ്നാനത്തിന് പുറപ്പെട്ടു.യാത്ര മധ്യേ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ഭജനമിരുന്നു.</p>



<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="768" height="1024" src="https://www.top1kerala.com/wp-content/uploads/2026/06/1001137113-768x1024.jpg" alt="" class="wp-image-1620" srcset="https://www.top1kerala.com/wp-content/uploads/2026/06/1001137113-768x1024.jpg 768w, https://www.top1kerala.com/wp-content/uploads/2026/06/1001137113-225x300.jpg 225w, https://www.top1kerala.com/wp-content/uploads/2026/06/1001137113-1152x1536.jpg 1152w, https://www.top1kerala.com/wp-content/uploads/2026/06/1001137113-561x748.jpg 561w, https://www.top1kerala.com/wp-content/uploads/2026/06/1001137113-1122x1496.jpg 1122w, https://www.top1kerala.com/wp-content/uploads/2026/06/1001137113-265x353.jpg 265w, https://www.top1kerala.com/wp-content/uploads/2026/06/1001137113-531x708.jpg 531w, https://www.top1kerala.com/wp-content/uploads/2026/06/1001137113-364x485.jpg 364w, https://www.top1kerala.com/wp-content/uploads/2026/06/1001137113-728x971.jpg 728w, https://www.top1kerala.com/wp-content/uploads/2026/06/1001137113-608x811.jpg 608w, https://www.top1kerala.com/wp-content/uploads/2026/06/1001137113-758x1011.jpg 758w, https://www.top1kerala.com/wp-content/uploads/2026/06/1001137113-36x48.jpg 36w, https://www.top1kerala.com/wp-content/uploads/2026/06/1001137113-72x96.jpg 72w, https://www.top1kerala.com/wp-content/uploads/2026/06/1001137113-313x417.jpg 313w, https://www.top1kerala.com/wp-content/uploads/2026/06/1001137113.jpg 1536w" sizes="(max-width: 768px) 100vw, 768px" /></figure>



<p class="wp-block-paragraph">സർവ്വാഭരണ വിഭൂഷണിയായ ദേവി നമ്പൂതിരിക്ക് സ്വപ്ന ദർശനം നൽകുകയും, മോക്ഷപ്രാപ്‌തതിക്കായി ഇനി ഗംഗ സ്നാനം ചെയ്യേണ്ടതില്ലെന്നും, അങ്ങയുടെ ഇല്ലത്തിനടുത്ത് കരുനാട്ട് ഇല്ലത്ത് രണ്ട് ഉണ്ണികൾ പിറക്കും എന്നും ,അതിലൊരു പുത്രനെ ഔരസപുത്രനായി സ്വീകരിക്കാമെന്ന് അരുളി ചെയ്യുകയും ചെയ്തു.</p>



<p class="wp-block-paragraph">തിരിച്ചെത്തിയ നമ്പൂതിരി പണ്ടേ പനച്ചിക്കാട്ടുള്ള വിഷ്ണു ക്ഷേത്രത്തിലെ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ സ്നാനത്തിനിറങ്ങി,<br>കുളി കഴിഞ്ഞതിനുശേഷം തന്റെ ഓലക്കുട എടുക്കാൻ ശ്രമിച്ചപ്പോൾ കുട കൽപ്പടവുകളിൽ ഉറച്ചിരുന്നു.</p>



<p class="wp-block-paragraph">സ്തപ്തനായി നിന്ന നമ്പൂതിരിയുടെ മുന്നിൽ ഒരു ദിവ്യ പുരുഷനെത്തുകയും മൂകാംബിക ദേവി ഈ കുടയേറി വന്നിട്ടുണ്ടെന്നും ദേവിയെ കുടയിൽ നിന്നും ആവാഹിച്ച് കുടിയിരുത്തണം എന്ന് അറിയിച്ചു.</p>



<p class="wp-block-paragraph">കുളത്തിന്റെ സമീപത്തെ വള്ളിക്കാടിനുള്ളിൽ താപസന്മാർ പൂജിച്ചിരുന്ന ഒരു ശിലാവിഗ്രഹം ഉണ്ടെന്നും, അതിലേക്ക് ആവാഹിച്ച് ഇവിടെ പ്രതിഷ്ഠിക്കണമെന്നും, ഈ വിഗ്രഹത്തിൽ പൂജകൾ ചെയ്യുവാൻ തപശക്തിയുള്ളവർ ഇല്ലാത്തതിനാൽ, ഇതിന് അഭിമുഖമായി മറ്റൊരു ബിംബം പ്രതിഷ്ഠിച്ചു അതിൽ പൂജകൾ ചെയ്യാമെന്നും അരുൾ ചെയ്തു.</p>



<p class="wp-block-paragraph">അങ്ങനെ അന്ന് കുളക്കരയിൽ യഥാ വിധി പ്രതിഷ്ഠ നടത്തി. ശ്രീ മൂകാംബിക ദേവിയെ ഇവിടെ കുടിയിരുത്തി, പുത്രലബ്ധിയിൽ നമ്പൂതിരി സന്തോഷവാനായി.</p>



<p class="wp-block-paragraph">നമ്പൂതിരിയുടെ പിന്മുറക്കാർ അന്നുമുതൽ ദക്ഷിണാ മൂകാംബി ദേവിയെ ഉപാസിച്ചു പോരുന്നു.<br>ഇതാണ് സദാ സരസ്വതി സാന്നിധ്യമുള്ള പനച്ചിക്കാട്ടെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൻറെ ഐതിഹ്യം!</p>



<p class="wp-block-paragraph">പനച്ചിക്കാട് ക്ഷേത്ര സന്നിധിയിൽ എത്തുമ്പോൾ ക്ഷേത്രഗോപുരം കടന്ന് ആദ്യം എത്തുന്നത് വിഷ്ണു ക്ഷേത്ര നടയിലാണ്… ഇവിടെ തൊഴുത് വഴിപാടുകൾ സമർപ്പിച്ചതിനു ശേഷം സരസ്വതി സന്നിധിയിലേക്ക്….</p>



<p class="wp-block-paragraph">സരസ്വതി നടയിൽ എത്തുമ്പോൾ കരിങ്കൽ കെട്ടിനുള്ളിൽ അല്പം താണ് സരസ്വതി ദേവി പ്രതിഷ്ഠ കാണാം. മൂല വിഗ്രഹം പള്ളിപ്പടർപ്പുകൾക്കുള്ളിൽ ആണ്. പടവുകൾ കയറി കിഴക്കോട്ട് നിന്ന് പ്രതിബിംബത്തിൽ തൊഴുതു പ്രാർത്ഥിക്കുന്നു….<br>ഇവിടെ എത്തുന്ന എല്ലാ ഭക്തരും മണ്ണിൽ അക്ഷരങ്ങൾ കുറിച്ച് വാക്ക് ദേവതയുടെ അനുഗ്രഹം നേടുന്നു…</p>



<p class="wp-block-paragraph">വിദ്യയുടെ ആരംഭം കുറിക്കുവാൻ അത്യുത്തമമായ ഇടമായി പനച്ചിക്കാട് സരസ്വതി സന്നിധി കാലങ്ങൾക്കു മുമ്പേ തന്നെ പ്രസിദ്ധമാണ്…<br>വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ പ്രമാണം…</p>



<p class="wp-block-paragraph">വിദ്യാരംഭം കുറയ്ക്കേണ്ട പ്രായം രണ്ടര വയസ്സിനും മൂന്നര വയസ്സിനും ഇടയിലാണെന്ന് ആചാരപ്രമാണം….<br>നവരാത്രി കാലത്ത് വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്നത്.</p>



<p class="wp-block-paragraph">കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രത്യേകതയാണ് പനച്ചിക്കാട് ഉള്ളത്. സദാ സരസ്വതി സാന്നിധ്യം ഉള്ളതിനാൽ വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടത്താവുന്ന അത്യപൂർവ്വ ക്ഷേത്രം…..</p>



<p class="wp-block-paragraph">മൂല വിഗ്രഹത്തിന് അഭിമുഖമായി കുട്ടിയെ മടിയിൽ ഇരുത്തി നാവിൽ സ്വർണ്ണം കൊണ്ട് ആദ്യാക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ യഥാ വിധി നടത്തുന്നു.<br>കേരളത്തിൽ എല്ലാ ഇടത്തുനിന്നും വിദ്യാരംഭം കുറിക്കുവാൻ കുറിക്കുവാൻ ഭക്തർ പനിച്ചിക്കാട് എത്താറുണ്ട്….</p>



<p class="wp-block-paragraph">എന്നാൽ ദക്ഷിണ ഭാരതത്തിലെ പ്രധാനമായും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ആളുകളാണ് വിദ്യാരംഭം കുറിക്കുവാൻ ആഗ്രഹിച്ച് അന്വേഷണം നടത്തുന്നത്…..</p>



<p class="wp-block-paragraph">www.panachickad.org 048123306708. 6282970674</p>
<p>The post <a href="https://www.top1kerala.com/panachikkad-saraswathi-temple-dakshina-mookambika-kottayam-kerala-temple/">സദാ സരസ്വതി സാന്നിധ്യമുള്ള വാഗ്ദേവതയുടെ പുണ്യഭൂമി.ദക്ഷിണ മൂകാംബി ക്ഷേത്രം പനച്ചിക്കാട്</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/panachikkad-saraswathi-temple-dakshina-mookambika-kottayam-kerala-temple/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രത്തിന്റെ പച്ചക്കൊടി; കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് ശുപാർശ അംഗീകരിച്ചു</title>
		<link>https://www.top1kerala.com/kerala-news-name-of-two-railway-stations-nemom-and-kochuveli-in-trivandrum-changing/</link>
					<comments>https://www.top1kerala.com/kerala-news-name-of-two-railway-stations-nemom-and-kochuveli-in-trivandrum-changing/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Tue, 06 Aug 2024 12:24:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Kochuveli]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Nemom]]></category>
		<category><![CDATA[Railway]]></category>
		<category><![CDATA[Thiruvanathapuram Central]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1499</guid>

					<description><![CDATA[<p>സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് പേര് മാറ്റത്തിലൂടെ സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതുകൊണ്ടാണ് സമീപ സ്റ്റേഷങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും. തിരുവനന്തപുരം: തലസ്ഥാനത്തെ കൊച്ചുവേളി,നേമം എന്നീ രണ്ട് റെയിൽവേ സ്റ്റേഷനിലെ പേര് മാറുന്നു കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നുമാണ് ഇനി അറിയപ്പെടുക. ദീർഘനാളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ [&#8230;]</p>
<p>The post <a href="https://www.top1kerala.com/kerala-news-name-of-two-railway-stations-nemom-and-kochuveli-in-trivandrum-changing/">കേന്ദ്രത്തിന്റെ പച്ചക്കൊടി; കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് ശുപാർശ അംഗീകരിച്ചു</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് പേര് മാറ്റത്തിലൂടെ സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതുകൊണ്ടാണ് സമീപ സ്റ്റേഷങ്ങളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും.</p>



<figure class="wp-block-image size-large"><img decoding="async" width="837" height="557" src="https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited.jpg" alt="" class="wp-image-1503" srcset="https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited.jpg 837w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-300x200.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-768x511.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-180x120.jpg 180w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-561x373.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-265x176.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-531x353.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-364x242.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-728x484.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-608x405.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-758x504.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-72x48.jpg 72w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-144x96.jpg 144w, https://www.top1kerala.com/wp-content/uploads/2024/08/1000323012-1-edited-313x208.jpg 313w" sizes="(max-width: 837px) 100vw, 837px" /></figure>



<p class="wp-block-paragraph">തിരുവനന്തപുരം: തലസ്ഥാനത്തെ കൊച്ചുവേളി,നേമം എന്നീ രണ്ട് റെയിൽവേ സ്റ്റേഷനിലെ പേര് മാറുന്നു കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നുമാണ് ഇനി അറിയപ്പെടുക. ദീർഘനാളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്.</p>



<p class="wp-block-paragraph">രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും നിലവിൽ ധാരാളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. </p>



<p class="wp-block-paragraph">തിരുവനന്തപുരം സെൻട്രലിലേക്ക് കൊച്ചുവേളി,  നേമം എന്നിവിടങ്ങളിൽ നിന്ന്  വെറും 9 കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും, ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് തിരുവനന്തപുരം സെൻട്രലിനെ തന്നെയാണ്.</p>



<figure class="wp-block-image size-full"><img decoding="async" width="710" height="400" src="https://www.top1kerala.com/wp-content/uploads/2024/08/1000323013.jpg" alt="" class="wp-image-1504" srcset="https://www.top1kerala.com/wp-content/uploads/2024/08/1000323013.jpg 710w, https://www.top1kerala.com/wp-content/uploads/2024/08/1000323013-300x169.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000323013-192x108.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/1000323013-384x216.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/1000323013-364x205.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000323013-561x316.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000323013-265x149.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000323013-531x299.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000323013-608x343.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000323013-85x48.jpg 85w, https://www.top1kerala.com/wp-content/uploads/2024/08/1000323013-170x96.jpg 170w, https://www.top1kerala.com/wp-content/uploads/2024/08/1000323013-313x176.jpg 313w" sizes="(max-width: 710px) 100vw, 710px" /></figure>



<p class="wp-block-paragraph"> തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ ശേഷങ്ങൾ കൂടി നവീകരിക്കുന്നതോടെ ട്രെയിനുകളുടെയും യാത്രക്കാരുടെയും എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="945" height="944" src="https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited.jpg" alt="" class="wp-image-1507" srcset="https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited.jpg 945w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-300x300.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-150x150.jpg 150w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-768x767.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-192x192.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-384x384.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-110x110.jpg 110w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-220x220.jpg 220w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-561x560.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-265x265.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-531x530.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-364x364.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-728x727.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-608x607.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-758x757.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-440x440.jpg 440w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-48x48.jpg 48w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-96x96.jpg 96w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-311x311.jpg 311w, https://www.top1kerala.com/wp-content/uploads/2024/08/1000323017-1-edited-313x313.jpg 313w" sizes="(max-width: 945px) 100vw, 945px" /></figure>



<p class="wp-block-paragraph"> സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ പേരുമാറ്റത്തിലൂടെ മാറ്റാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്. അതിന്റെ ഭാഗമായാണ് ഈ പെരുമാറ്റവും.</p>
<p>The post <a href="https://www.top1kerala.com/kerala-news-name-of-two-railway-stations-nemom-and-kochuveli-in-trivandrum-changing/">കേന്ദ്രത്തിന്റെ പച്ചക്കൊടി; കൊച്ചുവേളി,നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിന് ശുപാർശ അംഗീകരിച്ചു</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/kerala-news-name-of-two-railway-stations-nemom-and-kochuveli-in-trivandrum-changing/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത</title>
		<link>https://www.top1kerala.com/thalayolaparambumarket-vaikom-kottayam-news-kerala/</link>
					<comments>https://www.top1kerala.com/thalayolaparambumarket-vaikom-kottayam-news-kerala/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Mon, 05 Aug 2024 15:53:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Don'tMiss]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Kottayam]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Thalayolaparambu market]]></category>
		<category><![CDATA[Top 1 kerala]]></category>
		<category><![CDATA[Vaikom]]></category>
		<category><![CDATA[Viral]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1485</guid>

					<description><![CDATA[<p>നൂറ്റാണ്ടുകൾ പഴക്കമുള്ള തലയോലപ്പറമ്പ് ചന്ത&#8230; തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമാണ് കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തിനടുത്ത തലയോലപ്പറമ്പിലുള്ള ചന്ത. തിരുവിതാംകൂർ ദളവ ആയിരുന്ന വേലുത്തമ്പി ദളവയാൽ 1800 കളുടെ ആരംഭത്തിൽ സ്ഥാപിതമായ മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത.ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം. പള്ളിക്കവലയിലെ ചന്തേൽപള്ളിയുടെ മുൻവശത്തെ ആൽമരം മുതൽ തുടങ്ങി പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയായിരുന്നു ചന്തയുടെ വിസ്തൃതി. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഇവിടുത്തെ ചന്ത ദിവസങ്ങൾ. സാധാരണ ദിവസങ്ങളിൽ അന്തിച്ചന്തയും ഇവിടെ ഉണ്ടായിരുന്നു. [&#8230;]</p>
<p>The post <a href="https://www.top1kerala.com/thalayolaparambumarket-vaikom-kottayam-news-kerala/">വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"><strong>നൂറ്റാണ്ടുകൾ പഴക്കമുള്ള തലയോലപ്പറമ്പ് ചന്ത&#8230;</strong></p>



<p class="wp-block-paragraph">തലയോലപ്പറമ്പുകാരുടെ സ്വകാര്യ അഭിമാനമാണ് കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തിനടുത്ത തലയോലപ്പറമ്പിലുള്ള ചന്ത.</p>



<p class="wp-block-paragraph"></p>



<p class="wp-block-paragraph">തിരുവിതാംകൂർ ദളവ ആയിരുന്ന വേലുത്തമ്പി ദളവയാൽ 1800 കളുടെ ആരംഭത്തിൽ സ്ഥാപിതമായ മൂന്ന് പ്രധാന ചന്തകളിൽ ഒന്നാണ് തലയോലപ്പറമ്പ് ചന്ത.ആലങ്ങാടും, ചങ്ങനാശ്ശേരിയുമാണ് മറ്റു രണ്ടെണ്ണം.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="960" height="640" src="https://www.top1kerala.com/wp-content/uploads/2024/08/1000322178.jpg" alt="" class="wp-image-1486" srcset="https://www.top1kerala.com/wp-content/uploads/2024/08/1000322178.jpg 960w, https://www.top1kerala.com/wp-content/uploads/2024/08/1000322178-300x200.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000322178-768x512.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000322178-180x120.jpg 180w, https://www.top1kerala.com/wp-content/uploads/2024/08/1000322178-561x374.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000322178-265x177.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000322178-531x354.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000322178-364x243.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000322178-728x485.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000322178-608x405.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000322178-758x505.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000322178-72x48.jpg 72w, https://www.top1kerala.com/wp-content/uploads/2024/08/1000322178-144x96.jpg 144w, https://www.top1kerala.com/wp-content/uploads/2024/08/1000322178-313x209.jpg 313w" sizes="(max-width: 960px) 100vw, 960px" /></figure>



<p class="wp-block-paragraph"><br>പള്ളിക്കവലയിലെ ചന്തേൽപള്ളിയുടെ മുൻവശത്തെ ആൽമരം മുതൽ തുടങ്ങി പടിഞ്ഞാറേ കവലയിലെ പോലീസ് ഔട്ട് പോസ്റ്റു വരെയായിരുന്നു ചന്തയുടെ വിസ്തൃതി. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് ഇവിടുത്തെ ചന്ത ദിവസങ്ങൾ.</p>



<p class="wp-block-paragraph">സാധാരണ ദിവസങ്ങളിൽ അന്തിച്ചന്തയും ഇവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അപ്പർകുട്ടനാടിൻെറ ഭാഗമായ എഴുമാന്തുരുത്ത് ഭാഗത്തുനിന്ന് പുത്തൻ തോട്ടിലൂടെ ചെറിയ വള്ളങ്ങളിൽ പഞ്ചായത്തു കടവിൽ എത്തിക്കുന്ന പുല്ലുകെട്ടും താമരപ്പൂവും മുതൽ പ്ലാവിലയും, കപ്പയും, തേങ്ങയും (വിൽപ്പനക്കായി തേങ്ങാ ഉടച്ച് ചിരട്ടയിൽ നിന്നും കൊത്തി വച്ചിരിക്കുന്ന തേങ്ങാപ്പൂൾ വരെയുണ്ടായിരുന്നു), ചന്തയിൽ എത്തിക്കുന്ന മീൻ വരെ ആയിരുന്നു സാധാരണ ദിവസങ്ങളിലെ അന്തി ചന്തയിൽ എത്തുന്ന പ്രധാന വിഭവങ്ങൾ…</p>



<p class="wp-block-paragraph"><br>കൂടാതെ സ്ഥിര സ്വഭാവത്തോടു കൂടിയ പലചരക്കുകടയും,, പച്ചക്കറികടയും, വിളക്കുകളും, കൊട്ടയും, മുറവുമെല്ലാം വിൽക്കുന്ന പാട്ടക്കടകളും എല്ലാം ചന്തയുടെ ഭാഗം തന്നെ ആയിരുന്നു.</p>



<p class="wp-block-paragraph"><br>തലയോലപ്പറമ്പിലെ ആദ്യ ഷോപ്പിംഗ് കോംപ്ലക്സ് എന്നു പറയാവുന്ന കെട്ടിടം തലയോലപ്പറമ്പ് സെൻറ് ജോർജ് പളളിയുടെ വകയായുള്ള സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സാണ്. </p>



<p class="wp-block-paragraph">ഈ കെട്ടിടം പണിയുന്നതിനു മുന്നേ തന്നെ തോട്ടുപുറം കുര്യൻ ചേട്ടന്റെ പലചരക്കുകടയും ഭാസ്കരൻ ചേട്ടന്റെ ഫാൻസിസ്റ്റോർ തുണിക്കടയുമെല്ലാം പല നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെങ്കിലും അതെല്ലാം ഒരു കടക്ക് വേണ്ടി മാത്രമുള്ള കെട്ടിടങ്ങളായിരുന്നു.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="960" height="928" src="https://www.top1kerala.com/wp-content/uploads/2024/08/1000322177.jpg" alt="" class="wp-image-1488" srcset="https://www.top1kerala.com/wp-content/uploads/2024/08/1000322177.jpg 960w, https://www.top1kerala.com/wp-content/uploads/2024/08/1000322177-300x290.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000322177-768x742.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000322177-561x542.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000322177-265x256.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000322177-531x513.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000322177-364x352.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000322177-728x704.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000322177-608x588.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000322177-758x733.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000322177-50x48.jpg 50w, https://www.top1kerala.com/wp-content/uploads/2024/08/1000322177-99x96.jpg 99w, https://www.top1kerala.com/wp-content/uploads/2024/08/1000322177-313x303.jpg 313w" sizes="(max-width: 960px) 100vw, 960px" /></figure>



<p class="wp-block-paragraph">സെന്റ് ജോർജ് ഷോപ്പിംഗ് സെന്റർ വന്നതോടെ ഭാസ്കരൻ ചേട്ടന്റെ പുകയില-മുട്ടക്കടയും, മാത്യു ചേട്ടന്റെ OK സ്റ്റോഴ്സും, അശോകൻ ചേട്ടന്റെ ബിജു ടെക്സ്റ്റയിൽസും, കുഞ്ഞേട്ടന്റെ ജിമ്മി ടെയ്ലറിംഗും, സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരൻ ഹനീഫിക്കയുടെ ഹനീഫാ ടെയ്ലറിംഗ് ഷോപ്പും, മിനർവ റൊട്ടിക്കടയുമെല്ലാം കൂടി ചേർന്നുള വലിയൊരു വ്യാപാര സമുച്ചയമായിരുന്നു അന്ന് ഈ ഷോപ്പിംഗ് കോംപ്ലക്സ്.</p>



<p class="wp-block-paragraph"><br>ഈ കെട്ടിടമാണ്, തലയോലപ്പറമ്പിന്റെ ആധുനിക ഭാവത്തിന്റെ ആരംഭം എന്നു പറയാതെ വയ്യ.</p>



<p class="wp-block-paragraph"><strong>ചന്ത ദിവസങ്ങളിലെ കഥ</strong>&#8230;</p>



<p class="wp-block-paragraph">ചന്തയിലേക്കു അന്ന് വിഭവങ്ങൾ കൂടുതലായും എത്തിയിരുന്നത് ജലമാർഗ്ഗമായിരുന്നു.<br>പുത്തൻതോട്ടിലെ കൽപ്പടവുകൾക്കരുകിൽ കെട്ടി നിർത്തിയിരുന്ന അരി കയറ്റിയ കൂറ്റൻ വള്ളങ്ങളും, വഴക്കുലയും, പച്ചക്കറികളും കയറ്റി വന്നിരുന്ന ഇടത്തരം വളളങ്ങളും ഇവിടുത്തെ സ്ഥിരം കാഴ്ച ആയിരുന്നു ..!!</p>



<p class="wp-block-paragraph"><br>പിന്നെയുള്ളത് കാളവണ്ടികളാണ്.. പ്രദേശത്തിന്റെ കിഴക്കൻ ദിക്കുകളായ കീഴൂർ, പെരുവ, കടുത്തുരുത്തി, കാപ്പുംതല, ഞീഴൂർ ഭാഗങ്ങളിൽ നിന്നും പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും കൂടുതലായി കൊണ്ടുവന്നിരുന്നത് കാളക്കുട്ടൻമാർ വലിച്ചിരുന്ന വലിയ കാളവണ്ടികളിലായിരുന്നു. </p>



<p class="wp-block-paragraph">കട കട ശബ്ദം കേൾപ്പിച്ച് മണിയും കിലുക്കി അരിക്ക്ലാമ്പ് എന്നറിയപ്പെടുന്ന, മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ചില്ല് വിളക്കുകളും തെളിയിച്ച് പോകുന്ന വഴികളിലെല്ലാം ഇരുമ്പ് ചുറ്റിയ ചക്രം പതിയുന്നിടത്ത് നീളൻ വരകൾ ഉണ്ടാക്കിയായിരുന്നു കാളവണ്ടികളുടെ വരവും പോക്കും.</p>



<figure class="wp-block-image size-full is-resized"><img loading="lazy" decoding="async" width="600" height="338" src="https://www.top1kerala.com/wp-content/uploads/2024/08/1000322185-edited.jpg" alt="" class="wp-image-1492" style="width:664px;height:auto" srcset="https://www.top1kerala.com/wp-content/uploads/2024/08/1000322185-edited.jpg 600w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-300x169.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-192x108.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-384x216.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-364x205.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-561x316.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-265x149.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-531x299.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-85x48.jpg 85w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-170x96.jpg 170w, https://www.top1kerala.com/wp-content/uploads/2024/08/1000322185-edited-313x176.jpg 313w" sizes="(max-width: 600px) 100vw, 600px" /></figure>



<p class="wp-block-paragraph"><br>തിരികെ പൊകുമ്പോൾ പലചരക്കു ചാക്കുകളും ഉപ്പു ചാക്കുകളും കയററി അതാതു പ്രദേശത്തെക്കുള്ള ട്രാൻസ്പോർട്ടിംഗ് ഏജൻസി വാഹനമായും പ്രവർത്തിച്ചിരുന്ന ദ്വിമുഖ പ്രതിഭ ആയിരുന്നു ഈ കാളവണ്ടികൾ.</p>



<p class="wp-block-paragraph">പിന്നെയുള്ള വാഹനങ്ങൾ ഡ്രൈവറും കിളിയും ഉള്ള മഹീന്ദ്രയുടെ കൂപ്പർ ജീപ്പും, സ്റ്റാൻറേർഡ് കമ്പനിയുടെ ടെമ്പോകളും, കൈവണ്ടി എന്നറിയപ്പെടുന്ന ഉന്തുവണ്ടികളും ആയിരുന്നു.</p>



<p class="wp-block-paragraph">ചന്ത ദിവസങ്ങളായ ചൊവ്വയും ശനിയും കാളവണ്ടികൾ നിർത്തിയിട്ടിരുന്ന സ്ഥലം പള്ളിയുടെ മുൻവശത്തെ വെളിം പ്രദേശമായിരുന്നു. ഈ ഭാഗം കഴിഞ്ഞാൽ ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് തുടങ്ങിയവ കർഷകർ കൊണ്ടുവന്ന് വിൽപ്പന നടത്തുന്ന സ്ഥലമാണ്.</p>



<p class="wp-block-paragraph">  റോഡിനിരുവശത്തും ഇതിന്റെ കൂടെ ചിലർ തങ്ങളുടെ കൃഷിയിടത്തിലെ പാവക്കായും, അച്ചിങ്ങയും, തടപ്പയറും, വെള്ളരിക്കയും, കുമ്പളങ്ങ തുടങ്ങിയവയും വിൽപ്പനക്ക് വച്ചിരുന്നു.<br> പച്ച കപ്പളങ്ങയും, ചെറു ചേമ്പിൻ വിത്തും, കറിവേപ്പിലയും ഉൾപ്പടെ പല നാട്ടിൻപുറ വിളകളും ഈ ഭാഗത്ത് വിൽപ്പനക്കെത്തിച്ചിരുന്നു. </p>



<p class="wp-block-paragraph">കൂടാതെ പല വിധത്തിലുള്ള കപ്പക്കമ്പുകൾ കെട്ടുകണക്കിന് വിൽക്കുവാൻ വച്ചിരുന്നിടം ആയിരുന്നു ഇവിടെ. വള്ളം ഊന്നുവാനുള്ള നീളൻ മുളകളുടേയും, ഉപ്പ്, ഇറച്ചി, മീൻ മുതലായവ പൊതിയുവാൻ ഉപയോഗിച്ചിരുന്ന തേക്കിലയുടെയും കച്ചവടം ഇവിടുത്തെ പാലത്തിന്റെ ഓരം ചേർന്നായിരുന്നു. </p>



<p class="wp-block-paragraph">കൂടാതെ കീറി ഉണക്കിയ കെട്ടുകണക്കിന് വാഴവള്ളിയുടെ കച്ചവടവും ഇവിടുത്തെ പ്രത്യേകതയായിരുന്നു.</p>



<p class="wp-block-paragraph">ഇതു കഴിഞ്ഞാൽ പിന്നെ വാഴക്കുല വിൽക്കുന്ന സ്ഥലമായി. നാടൻ പാളയൻകുടനും, ചാരം കെട്ടിയും, ഞാലിപ്പൂവനും, പച്ചപ്പടച്ചിയും, ഏത്തനും, പൂവനും തുടങ്ങി പലിവിധത്തിലുള്ളതായ കായകൾ വിൽപ്പനക്കായി നിറഞ്ഞ പ്രദേശം.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="683" src="https://www.top1kerala.com/wp-content/uploads/2024/08/1000322187-1024x683.jpg" alt="" class="wp-image-1490" srcset="https://www.top1kerala.com/wp-content/uploads/2024/08/1000322187-1024x683.jpg 1024w, https://www.top1kerala.com/wp-content/uploads/2024/08/1000322187-300x200.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000322187-768x512.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000322187-180x120.jpg 180w, https://www.top1kerala.com/wp-content/uploads/2024/08/1000322187-561x374.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000322187-265x177.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000322187-531x354.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000322187-364x243.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000322187-728x486.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000322187-608x406.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000322187-758x506.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000322187-72x48.jpg 72w, https://www.top1kerala.com/wp-content/uploads/2024/08/1000322187-144x96.jpg 144w, https://www.top1kerala.com/wp-content/uploads/2024/08/1000322187-313x209.jpg 313w, https://www.top1kerala.com/wp-content/uploads/2024/08/1000322187.jpg 1079w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">എന്തുകൊണ്ടൊ റോബസ്റ്റകൾ ആ കാലങ്ങളിൽ അത്ര സാധാരണവും അല്ലായിരുന്നു.<br>വാഴക്കുല വിൽക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ പച്ചക്കറി വിൽക്കുന്നതിനുള്ള താല്ക്കാലിക കടകളായി. </p>



<p class="wp-block-paragraph">നീളമുള്ള മുളകളുടെ ഒരു വശം ചേർത്ത് കെട്ടി അവ അകത്തി വച്ച് മുക്കാലികളാക്കി അതിൽ ത്രാസും തൂക്കിയിട്ട് പച്ചക്കറികൾ നിലത്ത് കൂന കൂട്ടിവിറ്റിരുന്നവർ.. മാങ്ങാ വിൽക്കുന്നവർ, കന്നാര ചക്കയും, കടച്ചക്കയും വിൽക്കുന്നവർ.. എല്ലാം ഇവിടത്തെ കച്ചവടക്കാരാണ്. കപ്പ മന്ന് കണക്കിന് വിറ്റിരുന്ന സ്ഥലവും ഇതു തന്നെ ആയിരുന്നു.</p>



<p class="wp-block-paragraph"><br>ഈ പ്രദേശത്ത് രണ്ട് വലിയ പൂവരശുകൾ നിന്നിരുന്നു. ഒന്ന് പഴയ വില്ലേജോഫീസിന്റെ ഭാഗത്തും മറ്റാെ പാലത്തിന് പടിഞ്ഞാറു ഭാഗത്തുമായി, ഏതു സമയത്തും നിറയെ മഞ്ഞ നിറമുള്ള പൂക്കളുമായി രണ്ടെണ്ണം.</p>



<p class="wp-block-paragraph">പിന്നീട് ചന്തയുടെ ഭാഗമായി വരുന്ന സ്ഥലം ചന്ത കപ്പേളയോട് ചേർന്ന ഭാഗമാണ്…<br>അവിടെയുള്ള സ്ഥിരം കടകൾ പപ്പടത്തിനു പ്രശസ്തമായിരുന്നു. ഗീത പപ്പടം വർക്സും മറ്റുമായിരുന്നു പപ്പടക്കടകളിൽ പ്രശസ്തമായവ.</p>



<p class="wp-block-paragraph"><br>ഇതിന്റെ മുൻഭാഗത്തെ വഴിയുടെ ഇരുവശങ്ങളിലും ആയിരുന്നു ചന്ത ദിവസങ്ങളിൽ കോഴി, താറാവ്, ആട് തുടങ്ങിയവയുടെ കച്ചവട സ്ഥലം.. അവിടെ വിൽപ്പനക്കാരായവർ പക്ഷിമൃഗാദികളെ കൊണ്ടുവന്നിരുന്നവരും ഇതിനെ വാങ്ങുവർ കച്ചവടക്കാരും ആയിരുന്നു. അതിനാൽ തന്നെ ഇവിടുത്തെ കച്ചവടം സാധാരണ കച്ചവട സ്ഥലത്തിന്റെ നേരെ എതിർ രീതിയിലായിരുന്നു. </p>



<div class="wp-block-cover"><span aria-hidden="true" class="wp-block-cover__background has-background-dim"></span><img loading="lazy" decoding="async" width="960" height="925" class="wp-block-cover__image-background wp-image-1487" alt="" src="https://www.top1kerala.com/wp-content/uploads/2024/08/1000322179.jpg" data-object-fit="cover" srcset="https://www.top1kerala.com/wp-content/uploads/2024/08/1000322179.jpg 960w, https://www.top1kerala.com/wp-content/uploads/2024/08/1000322179-300x289.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000322179-768x740.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000322179-561x541.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000322179-265x255.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000322179-531x512.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000322179-364x351.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000322179-728x701.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000322179-608x586.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000322179-758x730.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000322179-50x48.jpg 50w, https://www.top1kerala.com/wp-content/uploads/2024/08/1000322179-100x96.jpg 100w, https://www.top1kerala.com/wp-content/uploads/2024/08/1000322179-313x302.jpg 313w" sizes="(max-width: 960px) 100vw, 960px" /><div class="wp-block-cover__inner-container is-layout-flow wp-block-cover-is-layout-flow">
<p class="has-text-align-center has-large-font-size wp-block-paragraph"></p>
</div></div>



<p class="wp-block-paragraph">ഇവിടെ സാധനങ്ങൾ വിൽക്കുവാൻ കൊണ്ടുവരുന്നവരെ ഒരുതരത്തിൽ വരിഞ്ഞുമുറിക്കിയുള്ള കച്ചവടത്തിനു വേണ്ടി ഇവർ ഉപയോഗിച്ചിരുന്ന തന്ത്രം അവർ തമ്മിൽ പരസ്പ്പരമുള്ള ധാരണയും പ്രത്യേക കോഡുഭാഷയും ആയിരുന്നു. </p>



<p class="wp-block-paragraph">അതിനാൽ തന്നെ സാധാരണക്കാർ ഇവിടെ ഒരാൾ വിൽക്കുവാൻ കൊണ്ടുവരുന്ന ഒരു കോഴിക്ക് ഇവിടുത്തെ കച്ചവടക്കാർ ആദ്യം പറയുന്ന വിലയിലും താഴ്ത്തി മാത്രമേ വിൽപ്പന പിന്നീട് നടക്കുകയുള്ളു.. ചെറിയ രീതിയിലുള്ള മലഞ്ചരക്ക് ബിസിനസുകളും ഇവിടെ ആയിരുന്നു.</p>



<p class="wp-block-paragraph">ഈ സ്ഥലത്തിന്റെ അവസാന ഭാഗമായ കപ്പേളയുടെ മുൻ ഭാഗം ചെറുനാരങ്ങായും, വൃക്ഷ തൈകളും വിൽക്കുന്ന സ്ഥലമാണ്. പെരുമരവും, തേക്കും,തെങ്ങിൻ തൈകളും തുടങ്ങി പലവിധ മരങ്ങളുടെ തൈകൾ വിറ്റിരുന്ന സ്ഥലം.<br>തുടർന്ന് തെറുപ്പു ബീഡി, വെറ്റില, അടയ്ക്കാ, ചുണ്ണാമ്പ് വിൽക്കുന്നവരുടെ സ്ഥലമായി.</p>



<p class="wp-block-paragraph">പിന്നീട് തേങ്ങയും, നിലത്തിട്ട് വിൽക്കുന്ന തുണിത്തരങ്ങളുമായി കുറച്ചു പേർ.,<br>തോർത്ത്, ലുങ്കി, അണ്ടർ വയറുകൾ, ചട്ടപോലെ ആണുങ്ങൾ ഉപയോഗിച്ചിരുന്ന ഉടുപ്പ് തുടങ്ങിയവ ആയിരുന്നു ഇവടെയുള്ള വസ്ത്രവ്യാപാരികളുടെ  സാധനങ്ങൾ ..</p>



<p class="wp-block-paragraph">അടുത്ത സ്ഥലം പനം ചക്കരയും, നാടൻ കോഴിമുട്ടയും താറാവിൻ മുട്ടയും വിൽക്കുന്നവർ ധാരാളമുള്ള സ്ഥലമായിരുന്നു.</p>



<p class="wp-block-paragraph">ഇവർക്കിടയിൽ ചെറിയ സ്റ്റീൽ, അലുമിനീയം, മൺപാത്രങ്ങൾ വിൽക്കുന്നവരും, കത്തി, ചിരവ, ചിരട്ടത്തവി, തവി തൂക്കി എന്നറിയപ്പെട്ടിരുന്ന പലക, കൂവ പിഴിയുന്ന ഉരകോൽ, കടകോൽ തുടങ്ങിയവ വിൽക്കുന്നവരും ഉണ്ടായിരുന്നു.</p>



<p class="wp-block-paragraph">പിന്നീട് മീൻ ചന്തയുടെ ജംഗ്ഷന് പടിഞ്ഞാറേക്ക് പോലീസ് ഔട്ട് പോസ്റ്റു വരെ പല വണ്ണത്തിലും തരത്തിലുമുള്ള ചകിരിക്കയറുകൾ, തഴപ്പായ, നെല്ല് ഉണക്കാനുള്ള ചിക്കു പായ, പനമ്പ്, മുറം, കുട്ട, വല്ലം തുടങ്ങിയവ വിൽപ്പന നടത്തുന്നവരായി .. !!</p>



<p class="wp-block-paragraph">ഇതിന് ഇടക്ക് വലതു ഭാഗത്ത് പാലാംകടവ് കടത്തിലേക്കുള്ള റോഡിൽ ആയിരുന്നു, മീൻ മാർക്കറ്റും, പച്ചക്കറിക്കടകളും.</p>



<p class="wp-block-paragraph">ചന്തക്കുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്ന പഞ്ചായത്തോഫീസിനോടനുബന്ധിച്ചുള്ള സൈറന്നുകൾ കൃത്യ സമയത്തു തന്നെ കൂവിക്കൊണ്ടിരിക്കുമ്പോൾ വാച്ചുകളും ക്ലോക്കുകളും അത്ര സർവ്വസാധാരണമല്ലാതിരുന്ന അക്കാലത്ത് ഇതൊരു അത്ഭുത പ്രതിഭാസമായിട്ടായിരുന്നു </p>



<p class="wp-block-paragraph">വില്ലേജോഫീസിന്റെ സമീപമുള പൂവരശിനു കീഴിൽ പാർക്കു ചെയ്തിരുന്ന പുന്നൂസ് ഡോക്ടറുടെ KL0 &#8211; 1188-ാം നമ്പർ കാറും അതുപോലൊരു അത്ഭുതമായിരുന്നു.</p>



<p class="wp-block-paragraph">അക്കാലത്ത്  ഇവിടെ ഒരു സാധനം വിൽക്കണമെന്നുണ്ടെങ്കിൽ പഞ്ചായത്ത് കരം ഒടുക്കണമായിരുന്നു . (എന്റെ ഓർമ്മയിൽ കുഞ്ഞേട്ടനായിരുന്നു കരം പിരിവിനുള്ള ലൈസൻസ് ഉണ്ടായിരുന്നത്..) ചന്തക്കുള്ളിൽ കോഴിയെ വിൽക്കണമെങ്കിലും, വാഴക്കുല വിൽക്കണമെങ്കിലും നിശ്ചിത തുക പഞ്ചായത്തിൽ കരമായി നൽകിയാൽ മാത്രമേ വിൽപ്പനക്ക് അനുവാദമുണ്ടായിരുന്നുള്ളു.</p>



<figure class="wp-block-image size-full"><img loading="lazy" decoding="async" width="640" height="480" src="https://www.top1kerala.com/wp-content/uploads/2024/08/1000322190.jpg" alt="" class="wp-image-1491" srcset="https://www.top1kerala.com/wp-content/uploads/2024/08/1000322190.jpg 640w, https://www.top1kerala.com/wp-content/uploads/2024/08/1000322190-300x225.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000322190-192x144.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/1000322190-384x288.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/1000322190-90x67.jpg 90w, https://www.top1kerala.com/wp-content/uploads/2024/08/1000322190-180x135.jpg 180w, https://www.top1kerala.com/wp-content/uploads/2024/08/1000322190-561x421.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000322190-265x199.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000322190-531x398.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000322190-364x273.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000322190-608x456.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000322190-64x48.jpg 64w, https://www.top1kerala.com/wp-content/uploads/2024/08/1000322190-128x96.jpg 128w, https://www.top1kerala.com/wp-content/uploads/2024/08/1000322190-313x235.jpg 313w" sizes="(max-width: 640px) 100vw, 640px" /></figure>



<p class="wp-block-paragraph">രാഷ്ട്രീയ രംഗത്തെ പ്രാദേശിക നേതാവായിരുന്ന കൊച്ചു ജോസഫ്കണ്ടത്തിൽ, മാർക്കറ്റ് റോഡിലുണ്ടായിരുന്ന കാർലീൻ സ്റ്റുഡിയോ, ബാബു സ്റ്റുഡിയോ, കച്ചവട രംഗത്തെ പ്രശസ്തരായ ഞാറവേലിൽ, ഇരട്ട പുര, പനക്കൽ, ആനാപ്പറമ്പിൽ കുടുംബങ്ങൾ, പട്ടശ്ശേരിൽ ഹാർഡ്വെയേഴ്സ്, പടശ്ശേരിൽ ടെക്സ്റ്റൈൽസ്, KR സ്ട്രീറ്റിലുണ്ടായിരുന്ന മനോഹരൻ ചേട്ടന്റെ ചായക്കട, തങ്കപ്പൻചേട്ടന്റെ സ്റ്റാർ കഫേ, ശങ്കേഴ്സ് ടെയ്ലറിംഗ് ഷോപ്പ്, ഗോപാലൻ ചേട്ടന്റെ പച്ചമരുന്നുകട, കൂരാപ്പളളിൽ മെഡിക്കൽ സ്റ്റോഴ്സ്, തുടങ്ങിയ പല കച്ചവട സ്ഥാപനങ്ങളെയും വ്യക്തികളെയും, കുടുംബങ്ങളെയും ഓർക്കാതിരിക്കുവാൻ സാധിക്കില്ല.</p>



<p class="wp-block-paragraph">പകൽ സമയങ്ങളിൽ ചന്തയിൽ മേഞ്ഞു നടന്നിരുന്ന പശുക്കളുടെ കൂട്ടവും, ആടുകളുടെ കൂട്ടവും നിറമുള്ള ഓർമ്മയാണ്.</p>



<p class="wp-block-paragraph">പിന്നെയുള്ളത് അങ്ങാടിക്കുരുവികളുടെ കലപിലയായിരുന്നു. ആയിരക്കണക്കിന് അങ്ങാടി കുരുവികൾ പറന്നു നടന്നിരുന്ന ചന്തയും, അവക്ക് പാർക്കുവാനായി ഓരോ കടയിലും സ്ഥാപിച്ചിരുന്ന ചെറിയ മൺകുടങ്ങളും നീറുന്ന ഓർമ്മയായി മനസ്സിൽ വിങ്ങുന്നു. (ഇക്കാലത്ത് ഒരു അങ്ങാടി കുരുവിയെ പോലും കണി കാണുവാൻ കൂടിയില്ല..)</p>



<p class="wp-block-paragraph">ഇതായിരുന്നു പഴയ തലയോലപ്പറമ്പ് ചന്തയുടെ ചരിത്രം ……..!</p>



<p class="wp-block-paragraph">എഴുത്ത്‌ : ജയ്മോൻ പി ദേവസ്യ</p>
<p>The post <a href="https://www.top1kerala.com/thalayolaparambumarket-vaikom-kottayam-news-kerala/">വേലുത്തമ്പിദളവയാൽ സ്ഥാപിതമായ തലയോലപ്പറമ്പ് ചന്ത</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/thalayolaparambumarket-vaikom-kottayam-news-kerala/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ KSRTC</title>
		<link>https://www.top1kerala.com/chooralmala-wayanad-landsliding-meppadi-ksrtc-death-chaliyar-mundakkai-wayanad-news-breaking-news/</link>
					<comments>https://www.top1kerala.com/chooralmala-wayanad-landsliding-meppadi-ksrtc-death-chaliyar-mundakkai-wayanad-news-breaking-news/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Fri, 02 Aug 2024 18:02:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Choora mala]]></category>
		<category><![CDATA[Don'tMiss]]></category>
		<category><![CDATA[Indian army]]></category>
		<category><![CDATA[Kerala Tourisam]]></category>
		<category><![CDATA[KSRTC]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Mundakkai]]></category>
		<category><![CDATA[Need]]></category>
		<category><![CDATA[Pinarayi Vijayan]]></category>
		<category><![CDATA[Top 1 kerala]]></category>
		<category><![CDATA[Viral]]></category>
		<category><![CDATA[Wayanad landsliding]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1464</guid>

					<description><![CDATA[<p>വർഷങ്ങളായി രാത്രിയിൽ വയനാട്ടിലെ മുണ്ടക്കൈയിലേക്ക് ഓടുന്ന അവസാന ബസ്. രാത്രി ചൂരൽ‍മലയിലെത്തി അവിടെ നിർത്തിയിടും. ആ ബസ്സ് 4 ദിവസമായി ചൂരൽമലയിൽ നിർത്തിയിട്ടിരിക്കുന്നത്. ഈ തിരികെ കൽപ്പറ്റയിലേക്ക് വന്നിട്ടില്ല. ഉരുൾപൊട്ടലിന്റെ ദുരിതകഥ പുറംലോകത്തെത്തിച്ച ആദ്യവ്യക്തികൾ ഈ KSRTC ബസ്സിലെ ജീവനക്കാരായിരുന്നു. മുണ്ടക്കൈയിലേക്കു കൽപ്പറ്റയിൽനിന്നുള്ള KSRTC ബസ്സിലെ കണ്ടക്ടർ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും. തിങ്കളാഴ്ച രാത്രിയും പതിവുപോലെ മുണ്ടക്കൈയിൽ ആളെയിറക്കി. രാത്രി 8.30 ന് കൽപ്പറ്റയിൽ നിന്നെടുക്കുന്ന ബസ് 9.45ന് മുണ്ടക്കൈയിലെത്തിയത്. അന്ന് [&#8230;]</p>
<p>The post <a href="https://www.top1kerala.com/chooralmala-wayanad-landsliding-meppadi-ksrtc-death-chaliyar-mundakkai-wayanad-news-breaking-news/">മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ KSRTC</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-full"><img loading="lazy" decoding="async" width="993" height="534" src="https://www.top1kerala.com/wp-content/uploads/2024/08/1000319523.jpg" alt="" class="wp-image-1465" srcset="https://www.top1kerala.com/wp-content/uploads/2024/08/1000319523.jpg 993w, https://www.top1kerala.com/wp-content/uploads/2024/08/1000319523-300x161.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/1000319523-768x413.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/1000319523-561x302.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/1000319523-265x143.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/1000319523-531x286.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/1000319523-364x196.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/1000319523-728x391.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/1000319523-608x327.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/1000319523-758x408.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/1000319523-89x48.jpg 89w, https://www.top1kerala.com/wp-content/uploads/2024/08/1000319523-179x96.jpg 179w, https://www.top1kerala.com/wp-content/uploads/2024/08/1000319523-313x168.jpg 313w" sizes="(max-width: 993px) 100vw, 993px" /></figure>



<p class="wp-block-paragraph">വർഷങ്ങളായി രാത്രിയിൽ വയനാട്ടിലെ മുണ്ടക്കൈയിലേക്ക് ഓടുന്ന അവസാന ബസ്. രാത്രി ചൂരൽ&#x200d;മലയിലെത്തി അവിടെ നിർത്തിയിടും. ആ ബസ്സ് 4 ദിവസമായി ചൂരൽമലയിൽ നിർത്തിയിട്ടിരിക്കുന്നത്. ഈ തിരികെ കൽപ്പറ്റയിലേക്ക് വന്നിട്ടില്ല.</p>



<p class="wp-block-paragraph"> ഉരുൾപൊട്ടലിന്റെ ദുരിതകഥ പുറംലോകത്തെത്തിച്ച ആദ്യവ്യക്തികൾ ഈ KSRTC ബസ്സിലെ ജീവനക്കാരായിരുന്നു. മുണ്ടക്കൈയിലേക്കു കൽപ്പറ്റയിൽനിന്നുള്ള KSRTC ബസ്സിലെ കണ്ടക്ടർ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും.</p>



<p class="wp-block-paragraph"> തിങ്കളാഴ്ച രാത്രിയും പതിവുപോലെ മുണ്ടക്കൈയിൽ ആളെയിറക്കി. രാത്രി 8.30 ന് കൽപ്പറ്റയിൽ നിന്നെടുക്കുന്ന ബസ് 9.45ന് മുണ്ടക്കൈയിലെത്തിയത്. അന്ന് രാത്രി ബസ്സിൽ നിന്നിറങ്ങിയ പലരും ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ ഇറങ്ങിപ്പോയത് എന്നുപോലും അറിയില്ല. </p>



<p class="wp-block-paragraph">ബസ് ചൂരൽമല ക്ഷേത്രത്തിനുമുന്നിലെ റോഡിലൂടെ ക്ലിനിക്കുമുന്നിലെത്തി അവിടെയാണ് പാർക്ക് ചെയ്യാറുള്ളത്. ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്. </p>



<p class="wp-block-paragraph">ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. പക്ഷേ ചൂരൽമലയിൽനിന്ന് രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ മുഹമ്മദ് കുഞ്ഞി ശബ്ദം കേട്ടില്ല. 4 മണിയോടെ വീണ്ടും ഉരുൾപൊട്ടി. അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്.</p>



<p class="wp-block-paragraph">അതേസമയം അപകടവിവരമറിഞ്ഞ കൽപ്പറ്റ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പ്രശാന്ത് ആശങ്കയിലായിരുന്നു. രാവിലെ 3 മുതൽ ഇരുവരെയും ഫോണിൽവിളിച്ചിട്ട് കിട്ടുന്നില്ല. 4 മണിയോടെ ഇരുവരും തിരികെവിളിച്ചു. ഉരുൾപൊട്ടിയെങ്കിലും ബസ്സും തങ്ങളും സുരക്ഷിതരാണെന്നു പറഞ്ഞു. പരിചയമില്ലാത്തതിനാൽ&#x200d; പുറത്തിറങ്ങരുതെന്ന് എല്ലാവരും വിളിച്ചുപറഞ്ഞു. </p>



<p class="wp-block-paragraph">രാവിലെ നേരം വെളുത്തപ്പോൾ ഇരുവരും പുറത്തിറങ്ങി. കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തങ്ങൾ കടന്നുവന്ന പാലമില്ല. അക്കരെ ചൂരൽമല അങ്ങാടിയില്ല. കെട്ടിടങ്ങളില്ല. വീടുകളും പാഡികളും കാണാനില്ല. ഇരുവരും ഉടനെ ഫോണിൽ വിഡിയോ പകർത്തി എല്ലാവർക്കും അയച്ചു.</p>



<p class="wp-block-paragraph">ബുധനാഴ്ച രാവിലെയോടെ പുഴയ്ക്കു കുറുകെ സൈന്യം താൽക്കാലിക പാലം നിർമിച്ചു. വൈകിട്ട് 6.30 ന് ഇരുവരും ഇക്കരെയെത്തിയതെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. ബസ്സ് ഇപ്പോഴും അക്കരെ കിടക്കുകയാണ്.<br></p>
<p>The post <a href="https://www.top1kerala.com/chooralmala-wayanad-landsliding-meppadi-ksrtc-death-chaliyar-mundakkai-wayanad-news-breaking-news/">മടങ്ങാൻ വഴിയില്ലാതെ ചൂരൽമലയുടെ KSRTC</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/chooralmala-wayanad-landsliding-meppadi-ksrtc-death-chaliyar-mundakkai-wayanad-news-breaking-news/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി</title>
		<link>https://www.top1kerala.com/mozhi-muthukal-spnamboothiri-malayalam-quotation-vayalar-godse-cambridge-university/</link>
					<comments>https://www.top1kerala.com/mozhi-muthukal-spnamboothiri-malayalam-quotation-vayalar-godse-cambridge-university/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Fri, 02 Aug 2024 17:11:11 +0000</pubDate>
				<category><![CDATA[Knowledge]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Top 1 kerala]]></category>
		<category><![CDATA[Viral]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1452</guid>

					<description><![CDATA[<p>മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഓർക്കുകയോ, പ്രയോഗിക്കുകയോ, പിന്തുടരാൻ, ആഗ്രഹിക്കുകയോ, ചിന്തിപ്പിക്കുകയോ, വഴികാട്ടുകയോ ചെയ്യുന്ന ഒന്നാണ് മഹാന്മാരുടെ മഹത് വചനങ്ങൾ. എക്കാലത്തും അനുസ്മരിച്ച് പോകുന്നപി ചിന്താ തരംഗങ്ങളുടെ ഒരു സമാഹാരം തയ്യാറാക്കുന്ന തിരക്കിലാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശി എസ് പി നമ്പൂതിരി . എസ്.പി.നമ്പൂതിരി മൊഴിമുത്തുകൾ എന്ന പേരിൽ ഒരു വ്യാഴവട്ടത്തിലേറെയായി ശേഖരിച്ച വിശ്വചിന്തകരുടെയും ഭാരതീയ പുരാണ ഇതിഹാസങ്ങളിലെയും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രശസ്തരും [&#8230;]</p>
<p>The post <a href="https://www.top1kerala.com/mozhi-muthukal-spnamboothiri-malayalam-quotation-vayalar-godse-cambridge-university/">മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി</p>



<p class="wp-block-paragraph">ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഓർക്കുകയോ, പ്രയോഗിക്കുകയോ, പിന്തുടരാൻ, ആഗ്രഹിക്കുകയോ, ചിന്തിപ്പിക്കുകയോ, വഴികാട്ടുകയോ ചെയ്യുന്ന ഒന്നാണ് മഹാന്മാരുടെ മഹത് വചനങ്ങൾ. എക്കാലത്തും അനുസ്മരിച്ച് പോകുന്നപി ചിന്താ തരംഗങ്ങളുടെ ഒരു സമാഹാരം തയ്യാറാക്കുന്ന തിരക്കിലാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശി എസ് പി നമ്പൂതിരി .</p>



<div class="wp-block-media-text alignwide has-media-on-the-right is-stacked-on-mobile"><div class="wp-block-media-text__content">
<p class="has-text-align-center has-large-font-size wp-block-paragraph">എസ്.പി.നമ്പൂതിരി</p>
</div><figure class="wp-block-media-text__media"><img loading="lazy" decoding="async" width="576" height="1024" src="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-576x1024.jpg" alt="" class="wp-image-1453 size-full" srcset="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-576x1024.jpg 576w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-169x300.jpg 169w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-768x1365.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-864x1536.jpg 864w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-1152x2048.jpg 1152w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-561x997.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-1122x1995.jpg 1122w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-265x471.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-531x944.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-364x647.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-728x1294.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-608x1081.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-758x1348.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-27x48.jpg 27w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-54x96.jpg 54w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-313x556.jpg 313w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19691-scaled.jpg 1440w" sizes="(max-width: 576px) 100vw, 576px" /></figure></div>



<p class="wp-block-paragraph">മൊഴിമുത്തുകൾ എന്ന പേരിൽ ഒരു വ്യാഴവട്ടത്തിലേറെയായി ശേഖരിച്ച വിശ്വചിന്തകരുടെയും ഭാരതീയ പുരാണ ഇതിഹാസങ്ങളിലെയും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രശസ്തരും അല്ലാത്തതുമായ നിരവധി വ്യക്തികളുടെ വചനങ്ങൾ ഇതിൽ ഇടം പിടിച്ചിരിക്കുന്നു. 35,000 എണ്ണം മഹദ്ചനങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നതിൽ ഇപ്പോൾ 34000 എണ്ണം ശേഖരിച്ചു കഴിഞ്ഞു.</p>



<p class="wp-block-paragraph"><a href="https://youtu.be/bctPqoW_Lcc">https://youtu.be/bctPqoW_Lcc</a></p>



<p class="wp-block-paragraph">തന്റെ ബ്രിട്ടീഷ് സന്ദർശനത്തിനിടയിൽ ഓക്‌സ് ഫോഡ് സർവകലാശാലയിൽ വെച്ച് <em>&#8216;ഡിഷ്ണറി ഓഫ് കൊട്ടേഷൻസ്&#8217;</em> എന്ന പുസ്തകം കാണുകയും അതിൽ ഗാന്ധിജി, ബുദ്ധൻ, വിവേകാനന്ദൻ തുടങ്ങി പല ഇന്ത്യക്കാരുടെയും വചനങ്ങൾ ഈ പുസ്തകത്തിൽ ഇടം പിടിച്ചിരുന്നില്ല. ഈ പോരായ്മകൾ പരിഹരിച്ച് മലയാളത്തിൽ മഹത് വചനങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുദിച്ചത് അന്നാണെന്ന് എസ്.പി. നമ്പൂതിരി പറയുന്നു.</p>



<p class="wp-block-paragraph">പ്രസിദ്ധീകരണത്തിന് ഏറ്റവും വലിയ ബുദ്ധിമുട്ട് പ്രസാധകരെ ലഭിക്കുന്നതിനാണെന്ന് ഇദ്ദേഹം പറയുന്നു. തന്റെ മുൻ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പ്രസാധകാരുടെ ഭാഗത്തുനിന്ന് ചില തിക്താനുഭവങ്ങൾ ഉണ്ടായതായി ഇദ്ദേഹം പറയുന്നു. </p>



<p class="wp-block-paragraph">ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രസാധകർ രാജാവും എഴുത്തുകാരൻ സാധാരണ പൗരനും ആണ്. </p>



<p class="has-text-align-center has-large-font-size wp-block-paragraph"></p>



<div class="wp-block-cover is-layout-flow wp-block-cover-is-layout-flow" style="min-height:52px;aspect-ratio:unset;"><span aria-hidden="true" class="wp-block-cover__background has-background-dim"></span><div class="wp-block-cover__inner-container"></div></div>



<p class="wp-block-paragraph">അധികം ആരും ശ്രദ്ധിക്കാത്ത കസ്തൂർബാഗാന്ധിയുടെ</p>



<p class="wp-block-paragraph"><em>&#8220;വാക്കിൽ മാത്രം ഒതുക്കേണ്ടതാണോ ദീനാനുകമ്പകൾ&#8221;</em></p>



<p class="wp-block-paragraph">ഗോഡ്സേയുടെ വചനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഓരോ വചനങ്ങളുടെയും സന്ദർഭവും അർത്ഥവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് അനുഷ്‌ട്ടുപ്പ് വൃത്തത്തിലാണ് മൊഴിമുത്തുകളുടെ രചന.</p>



<p class="wp-block-paragraph">മലയാളത്തിന്റെ ചരിത്രത്തിന് എന്നും ഒരു മുതൽക്കൂട്ടാവുന്ന ഒരു ഗ്രന്ഥം ആയിരിക്കും മൊഴിമുത്തുകൾ.</p>



<p class="wp-block-paragraph">കവിത, യാത്രാവിവരണം, കഥകൾ എന്നീ മേഖലകളിൽ രചനകൾ നടത്തിയ എസ്പി നമ്പൂതിരി വയലാർ രാമവർമ്മയെ കുറിച്ച് ഉള്ള</p>



<p class="wp-block-paragraph"><em><strong>വയലാർ രാമവർമ്മ വ്യക്തിയും കവിയും</strong>&#8216;</em></p>



<p class="wp-block-paragraph"><em>&#8216;</em>എന്ന പുസ്തകം വളരെ ശ്രദ്ധ നേടുകയും ചർച്ചയാവുകയും ചെയ്തു. <em>&#8216;</em></p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="576" src="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-1024x576.jpg" alt="" class="wp-image-1455" srcset="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-1024x576.jpg 1024w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-300x169.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-768x432.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-1536x864.jpg 1536w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-2048x1152.jpg 2048w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-192x108.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-384x216.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-364x205.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-728x409.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-561x316.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-1122x631.jpg 1122w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-265x149.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-531x299.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-608x342.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-758x426.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-1152x648.jpg 1152w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-85x48.jpg 85w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-171x96.jpg 171w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19663-313x176.jpg 313w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph"><em>ഓപ്പോൾ&#8217;</em> എന്ന ചെറുകഥയും <em>&#8216;ഒരു നൂറ്റാണ്ടിന്റെ നൊമ്പരം&#8217;, &#8216;പൂണൂൽ പൊട്ടിച്ചിടട്ടെ ഞാൻ&#8217;</em> എന്നീ കവിത സമാഹാരങ്ങളും * <em>&#8216;മഹാക്ഷേത്രങ്ങളിലൂടെ&#8217;, &#8216;നന്നയ്യഭട്ടിന്റെ നാട്ടിൽ&#8217;, &#8216;ലങ്കാദർശനം&#8217;, &#8216;ഡച്ചു സാമ്രാജ്യത്തിന്റെ ഹൃദയ ഭൂമിയിൽ&#8217;,</em> എന്നീ യാത്ര വിവരണങ്ങളും <em>&#8216;പെറ്റമ്മയും പോറ്റമ്മയും- ഒരു നമ്പൂതിരി കഥ&#8217;</em> എന്ന നോവലും മൂന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സഹധർമിണിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച <em>&#8216;ഹൃദയസ്വാന്ത്വനം&#8217;</em> എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് ഹൃദ്രോഗ പ്രതിരോധത്തെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.</p>



<p class="wp-block-paragraph"> ഈ പുസ്തകത്തിൽ നിന്ന് ലഭിച്ച വരുമാനം കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി ഒരു രോഗിക്ക് നൽകി.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="576" src="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-1024x576.jpg" alt="" class="wp-image-1457" srcset="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-1024x576.jpg 1024w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-300x169.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-768x432.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-1536x864.jpg 1536w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-2048x1152.jpg 2048w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-192x108.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-384x216.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-364x205.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-728x409.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-561x316.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-1122x631.jpg 1122w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-265x149.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-531x299.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-608x342.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-758x426.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-1152x648.jpg 1152w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-85x48.jpg 85w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-171x96.jpg 171w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19682-313x176.jpg 313w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">മഹാക്ഷേത്രങ്ങളിലൂടെ എന്ന രചനയിലെ ശബരിമല ക്ഷേത്രത്തെ കുറിച്ചുള്ള ലേഖനം നിമിത്തം ഇദ്ദേഹത്തിന് സുപ്രീംകോടതിയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ കക്ഷി ചേരേണ്ടിവന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഒരു വ്യക്തിയെന്ന നിലയിൽ കക്ഷി ചേർന്നത് എസ് പി നമ്പൂതിരി മാത്രമായിരുന്നു. </p>



<p class="wp-block-paragraph">ഇദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ സ്ത്രീകളെ സംബന്ധിക്കുന്ന വിഷയമായതിനാൽ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ<br>ആനുപാതികമായി വനിതാ പ്രാതിനിധ്യം ആവശ്യപ്പെടുകയും ഈ വാദം ഭാഗികമായി അംഗീകരിക്കുകയും ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്ന വനിതാ ജഡ്ജിയെ ബെഞ്ചിൽ ഉൾപ്പെടുത്തുകയും ചെയ്തു.</p>



<p class="wp-block-paragraph">കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസിദ്ധനായ ആയുർവേദ ആചാര്യന്മാരിൽ ഒരാളും കവിയുമായിരുന്ന മഠം ശ്രീധരൻ നമ്പൂതിരിയുടെയും തലയാറ്റുംപ്പിള്ളി ഇല്ലത്ത് നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ച എസ് പി നമ്പൂതിരി പരമ്പരാഗത രീതിയിൽ സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു തിരുവനന്തപുരം എംജി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദത്തിന് ശേഷം രാഷ്ട്രീയത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും തന്റെ കർമ്മ മണ്ഡലം വ്യാപിപ്പിച്ചു. </p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="576" src="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-1024x576.jpg" alt="" class="wp-image-1458" srcset="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-1024x576.jpg 1024w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-300x169.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-768x432.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-1536x864.jpg 1536w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-2048x1152.jpg 2048w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-192x108.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-384x216.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-364x205.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-728x409.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-561x316.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-1122x631.jpg 1122w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-265x149.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-531x299.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-608x342.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-758x426.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-1152x648.jpg 1152w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-85x48.jpg 85w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-171x96.jpg 171w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19283-313x176.jpg 313w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">കമ്മ്യൂണിസ്റ്റ് പാർട്ടി എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന നവലോകം എന്ന ദിനപത്രത്തിന്റെ പത്രാധിപസമിതിയിൽ അംഗമായിരുന്നു ചെറുകാട്, എം ആർ ബി, എം എം ലോറൻസ്, തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ച ഇദ്ദേഹം ഇഎംഎസ്, എകെജി, സി. ഉണ്ണിരാജ, എൻ. ഇ. ബലറാം, സി അച്യുതമേനോൻ, ഡിഎം പൊറ്റക്കാട്, എൻവിഎസ് വാര്യർ എന്നിവരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.</p>



<p class="wp-block-paragraph">വയലാർ രാമവർമ്മ സാഹിത്യ മേഖലയിലെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായിരുന്നു പിന്നീട് പത്രപ്രവർത്തനം നിർത്തി നാട്ടിലേക്ക് മടങ്ങി കുടുംബ തൊഴിലായ ആയുർവേദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ദീർഘകാലമായി ശ്രീധരീ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അമരക്കാരനാണ് s p നമ്പൂതിരി.</p>



<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="576" src="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-1024x576.jpg" alt="" class="wp-image-1456" srcset="https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-1024x576.jpg 1024w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-300x169.jpg 300w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-768x432.jpg 768w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-1536x864.jpg 1536w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-2048x1152.jpg 2048w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-192x108.jpg 192w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-384x216.jpg 384w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-364x205.jpg 364w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-728x409.jpg 728w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-561x316.jpg 561w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-1122x631.jpg 1122w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-265x149.jpg 265w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-531x299.jpg 531w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-608x342.jpg 608w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-758x426.jpg 758w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-1152x648.jpg 1152w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-85x48.jpg 85w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-171x96.jpg 171w, https://www.top1kerala.com/wp-content/uploads/2024/08/13e02f56-f882-46b8-845a-e343942c0f61-1_all_19263-313x176.jpg 313w" sizes="(max-width: 1024px) 100vw, 1024px" /></figure>



<p class="wp-block-paragraph">സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായ മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂരിയുടെ പുത്രി ശാന്തയാണ് പത്നി. ഡോക്ടർ മഞ്ചേരി, ഡോക്ടർ ശൈലി എന്നിവർ മക്കളാണ്.</p>



<p class="wp-block-paragraph">സാമവേദ പണ്ഡിതനും ആയുർവേദ ഡോക്ടരുമായ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, കോഴിക്കോട് NIT പ്രൊഫെസർ ഡോ.മുരളി എന്നിവർ മരുമക്കളുമാണ്.</p>



<p class="wp-block-paragraph">നമ്പൂതിരി സമുദായത്തിലെ വിപ്ലവകാരികളായ നവോത്ഥാന നായകരുടെ പിന്മുറക്കാരുടെ കൂട്ടായ്മയായ <em>നമ്മളൊന്ന്</em> എന്ന സംഘടനയുടെ ഉപദേശ സമിതി ചെയർമാൻ, നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കോട്ടയം ജില്ല അധ്യക്ഷൻ,സ്റ്റേറ്റ് സെക്രട്ടറിയേറ്റു മെമ്പർ, പ്രസിദ്ധമായ കുറിചിത്താനം പൂതൃക്കോവിൽ ക്ഷേത്രം, കാരിപ്പടവത്തുകാവ് ദേവി ക്ഷേത്രം എന്നിവയിലെ ട്രസ്റ്റ് അംഗവും എന്നീ ചുമതലകളും എസ്പി നമ്പൂതിരി വഹിക്കുന്നു.</p>
<p>The post <a href="https://www.top1kerala.com/mozhi-muthukal-spnamboothiri-malayalam-quotation-vayalar-godse-cambridge-university/">മഹത് വചനങ്ങളുടെ വൻ ശേഖരമൊരുക്കാൻ എസ് പി നമ്പൂതിരി</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/mozhi-muthukal-spnamboothiri-malayalam-quotation-vayalar-godse-cambridge-university/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.&#8221;</title>
		<link>https://www.top1kerala.com/breaking-news-latest-news-viral-ksrtc-purse-money-document-missing/</link>
					<comments>https://www.top1kerala.com/breaking-news-latest-news-viral-ksrtc-purse-money-document-missing/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Wed, 23 Nov 2022 09:03:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Document Missing]]></category>
		<category><![CDATA[Don'tMiss]]></category>
		<category><![CDATA[KSRTC]]></category>
		<category><![CDATA[KSRTC PALA]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Money Missing]]></category>
		<category><![CDATA[Viral]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1384</guid>

					<description><![CDATA[<p>കെ എസ് ആർ ടി സി യാത്രക്കിടെ കളഞ്ഞുപോയ പണവും വിലപിടിപ്പുള്ള രേഖകളും തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഗൗരവ് എന്ന അഥിതി തൊഴിലാളി. കൂത്താട്ടുകുളം സ്വദേശി അഭിജിത്ത് കെ വി യുടെ പണവും രേഖകളും അടങ്ങുന്ന പേഴ്സ് ആണ് തൃശ്ശൂരിൽ നിന്ന് തൊടുപുഴക്കുള്ള യാത്രാമധ്യേ കളഞ്ഞു പോയത്. രണ്ടു വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയായ ഗൗരവ് ഇപ്പോൾ പെരുമ്പാവൂർ കുറുപ്പംപടിയിൽ വീടുകളിലെ ഓടുപണികൾ ചെയുന്നു. നഷ്ടപെട്ടു എന്ന് കരുതിയ രേഖകൾ തിരിച്ചികിട്ടിയ സന്തോഷം ഫേസ്ബുക്കിൽ [&#8230;]</p>
<p>The post <a href="https://www.top1kerala.com/breaking-news-latest-news-viral-ksrtc-purse-money-document-missing/">&#8220;ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.&#8221;</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph"></p>



<p class="wp-block-paragraph">കെ എസ് ആർ ടി സി യാത്രക്കിടെ കളഞ്ഞുപോയ പണവും വിലപിടിപ്പുള്ള രേഖകളും തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഗൗരവ് എന്ന അഥിതി തൊഴിലാളി.</p>



<p class="wp-block-paragraph"> കൂത്താട്ടുകുളം സ്വദേശി അഭിജിത്ത് കെ വി യുടെ പണവും രേഖകളും അടങ്ങുന്ന പേഴ്സ് ആണ് തൃശ്ശൂരിൽ നിന്ന് തൊടുപുഴക്കുള്ള യാത്രാമധ്യേ കളഞ്ഞു പോയത്.</p>



<p class="wp-block-paragraph">രണ്ടു വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ഒറീസ സ്വദേശിയായ ഗൗരവ് ഇപ്പോൾ പെരുമ്പാവൂർ കുറുപ്പംപടിയിൽ വീടുകളിലെ ഓടുപണികൾ ചെയുന്നു. നഷ്ടപെട്ടു എന്ന് കരുതിയ രേഖകൾ തിരിച്ചികിട്ടിയ സന്തോഷം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് അഭിജിത്ത്.</p>



<h2 class="has-medium-font-size wp-block-heading"><strong>ഫേസ്ബുക്ക് പോസ്റ്റിന്&#x200d;റെ പൂർണ്ണ രൂപം</strong></h2>



<p class="wp-block-paragraph">21 തിങ്കളാഴ്ച.<br>തൃശ്ശൂർ നിന്ന് തൊടുപുഴയ്ക്ക് ഉള്ള പാലാ ഡിപ്പോയുടെ RSE861 നമ്പർ സൂപ്പർഫാസ്റ്റ് ബസിൽ കേറുന്നു.തിരക്കില്ലാത്ത ബസിൽ ഏറ്റവും പുറകിലത്തെ സീറ്റിൽ ഇരുന്നു.</p>



<p class="wp-block-paragraph">ടിക്കറ്റ് എടുത്ത് ചെവിയിൽ ഹെഡ്ഫോണും വെച്ച് പാട്ടും കേട്ട് സവാരി തുടങ്ങി.അങ്കമാലി കഴിഞ്ഞ് ചെറിയൊരു മയക്കത്തിൽ വീണ്.പെരുമ്പാവൂർ എത്തി ഉണർന്നു.</p>



<p class="wp-block-paragraph">ചെവിയിൽ അമർന്ന ഹെഡ്ഫോണ് ഊരി ബാഗിൽ വെച്ചു.മുവാറ്റുപുഴ എത്തിയപ്പോൾ കസിൻ അവിടെയുണ്ട് എന്നു പറഞ്ഞ് വിളിച്ചു.സ്റ്റാന്റിൽ ഇറങ്ങിക്കോ ഞാൻ വണ്ടിയും കൊണ്ടാണ് വന്നിട്ടുള്ളത് അവിടുന്ന് ഒരുമിച്ചു പോകാം എന്ന് പറഞ്ഞു.</p>



<p class="wp-block-paragraph">6.05ന് സ്റ്റാന്റിൽ എത്തി അധികം വൈകാതെ അവൻ എത്തി ബൈക്കിൽ ഒരുമിച്ച് യാത്രയായി.ഇല്ലത്ത് എത്തി ഒരു ചായ കുടിച്ച് കടയിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ബാഗ് എടുത്ത് പേഴ്‌സ് നോക്കിയപ്പോൾ കാണുന്നില്ല!!!!!!!!!!!!<br></p>



<p class="wp-block-paragraph">വീട് മുഴുവൻ നോക്കിയിട്ടും കാണുന്നില്ല..ഇനി തൃശൂർ നിന്ന് എടുക്കാൻ മറന്നോ എന്നറിയാൻ അങ്ങോട്ട് വിളച്ചു.അവിടെ ഒന്നുമില്ല എന്നറിഞ്ഞപ്പോൾ ബസിൽ തന്നെയാണ് പോയത് എന്നുറപ്പായി.</p>



<p class="wp-block-paragraph">പെരുമ്പാവൂർ വെച്ച് ഹെഡ്ഫോൺ വെക്കാനാണ് ബാഗ് തുറന്നത് എന്നറിയാം.<br>ഉടനെ തന്നെ ടിക്കറ്റ് എടുത്ത് നോക്കി പാല ഡിപ്പോയിലെ ബസാണെന്ന് ഉറപ്പിച്ച് ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചു.കണ്ടക്ടർ ഒന്നും ഏല്പിച്ചിട്ടില്ല എന്ന് മറുപടി കിട്ടി.</p>



<p class="wp-block-paragraph">അയൽവക്കത്തുള്ള ഒരു സുഹൃത്ത് ksrtc കണ്ടക്ടർ ആയത് കൊണ്ടും ksrtc യൂണിയന്റെ ആളായത് കൊണ്ടും ഡിപ്പോയിൽ നിന്ന് കിട്ടിയ മറുപടി തൃപ്തികരമാകാത്തത് കൊണ്ടും അയാൾ വഴി ഒരന്വേഷണം നടത്തി.മറുപടി വിഫലം.നിരാശ.</p>



<p class="wp-block-paragraph">22 ചൊവ്വ.<br>രാവിലെ എഴുന്നേറ്റ് (11 മണി. ഞാൻ എപ്പോ എഴുന്നേൽക്കുന്നോ അതാണ് രാവിലെ).കുളി തീറ്റ ഒക്കെ കഴിഞ്ഞ് അക്ഷയയിൽ പോയ്‌ ആധാർ ഡ്യൂപ്ലിക്കേറ്റ് ,പാൻ കാർഡ്, വോട്ടർ ഐഡി..ഇതൊക്കെ ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴികൾ നോക്കി.ഓണ്ലൈനായി ATM കാർഡ് ബ്ലോക്ക് ചെയ്ത് പുതിയ കാർഡിന് അപേക്ഷയും കൊടുത്തു.</p>



<p class="wp-block-paragraph">എല്ലാ ഐഡി കാർഡിന്&#x200d;റെ ഫോട്ടൊ ഫോണിൽ ഉണ്ട് എന്നാലും എന്തൊക്കെയായാലും 7 വർഷമായി ഉണ്ടായിരുന്ന പേഴ്സും ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വിഷമമുള്ള ചില രേഖകളും അതിൽ ഉണ്ടായിരുന്നു.അതൊക്കെ പോയല്ലോ എന്നൊരു നിരാശ ഉണ്ടായിരുന്നു.</p>



<p class="wp-block-paragraph">5 മണിക്ക് ഒരു കോൾ ഫോണിൽ വരുന്നു.<br>&#8220;Mr Abhijith kv<br>Yes.<br>മുജ്കോ സിർഫ് ഹിന്ദി ബി മാലും,<br>ടീകെ തൂ ബോലോ<br>മേം പെരുമ്പാവൂർ സേ കോൾ കരേഗ,ആപ്കാ പേഴ്‌സ് മേരാ പാസ് ഹേ,ksrtc ബസ് മേം പ്രാപ്ത് ഹേ.&#8221;</p>



<p class="wp-block-paragraph">ഒരു ഇരട്ട പെറ്റ സുഖം എന്നൊക്കെ പറയുന്ന പ്രതീതി.<br>തൃശൂർ നിന്ന് ഞാൻ ഇന്നലെ കേറിയ അതേ ബസിൽ ഇന്ന് ആ ഇതര സംസ്ഥാന സുഹൃത്ത് കേറുന്നു.ഞാൻ ഇരുന്ന അതേ സീറ്റിൽ ഇരിക്കുന്നു.പെരുമ്പാവൂർ വെച്ച് ഇറങ്ങാൻ നേരത്ത് കയ്യിലുള്ള വെള്ള കുപ്പി ചാടി പോകുന്നു. അതേടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ താഴെ ആ പേഴ്സും കിടക്കുന്നു.</p>



<p class="wp-block-paragraph">തുറന്ന് നോക്കിയപ്പോൾ കാണുന്നത് 4,5 ഹോസ്പിറ്റലിന്&#x200d;റെ അഡ്മിഷൻ കാർഡ്.കൂടാതെ മുകളിൽ പറഞ്ഞ കാർഡുകളും.കൂട്ടത്തിൽ ഒരു കാർഡ് അത് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഹെൽത്ത് ഐഡി കാർഡ്.അതിൽ എന്റെ മൊബൈൽ നമ്പറും. അങ്ങിനെയാണ് എന്നെ വിളിക്കുന്നത്.<br>ഗൗരവ് എന്നാണ് സുഹൃത്തിന്&#x200d;റെ പേര്.</p>



<p class="wp-block-paragraph">ഗൗരവ് വാട്‌സ്ആപ്പിൽ ലൊക്കേഷൻ അയച്ചു തരുന്നു.ഉടനെ ഇറങ്ങുന്നു.ഒന്നര മണിക്കൂർ കൊണ്ട് കോതമംഗലത്തിന് അടുത്ത് പാണിയേലി പോരിന് അടുത്താണ് താമസം.<br>കണ്ടു ആദ്യമേ നന്ദി പറഞ്ഞൂ.</p>



<p class="wp-block-paragraph">ഇനി ഗൗരവിന്റെ വാക്കിൽ പറഞ്ഞാൽ</p>



<p class="wp-block-paragraph">&#8220;ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.&#8221;(അത് കൊണ്ട് ഞാൻ നീട്ടിയ പ്രതിഫലവും മേടിച്ചില്ല).</p>



<p class="wp-block-paragraph">ഗൗരവിന്&#x200d;റെ വാക്ക് കൊണ്ടും ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ച പേഴ്‌സ് കിട്ടിയപ്പോഴും ഉള്ള സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ഗൗരവിനെ കെട്ടിപ്പിടിച്ചു. ഫോട്ടോ എടുക്കാൻ ആദ്യം ഒന്ന് വിസമതിച്ചെങ്കിലും പിന്നീട് വന്നു.</p>



<h2 class="has-medium-font-size wp-block-heading">വാൽകഷ്ണം</h2>



<p class="wp-block-paragraph">പേഴ്‌സ് കിട്ടി വന്നാൽ തരാം എന്നു ഹിന്ദി കാരൻ വിളിച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി.പേഴ്സിൽ കാശ് ഇരുന്നിട്ടും കുറച്ച് ഡോളർ ഉണ്ടായിട്ടും അതൊന്നും എടുക്കാതെ പേഴ്‌സ് തിരിച്ചു ഏൽപ്പിക്കാൻ വിളിച്ചപ്പോൾ മറ്റെന്തോ കളി ആണോ എന്ന് തോന്നി ഇത്തിരി കരുതലായി 2 പേരേം കൂട്ടിയാണ് പോയത്…</p>
<p>The post <a href="https://www.top1kerala.com/breaking-news-latest-news-viral-ksrtc-purse-money-document-missing/">&#8220;ജീവിക്കാൻ വേണ്ടിയാണ് ഈ നാട്ടിൽ എത്തിയത്.പണിയെടുക്കാനുള്ള മനസ്സും ആരോഗ്യവും ഉണ്ട്.നമുക്ക് അവകാശമില്ലാത്ത ഒരു സാധനവും എനിക്ക് വേണ്ട.&#8221;</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/breaking-news-latest-news-viral-ksrtc-purse-money-document-missing/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വമ്പൻ മാറ്റങ്ങളുമായി വാട്സ്ആപ്പ്; 50 ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റിയിൽ,ഇൻ-ചാറ്റ് പോൾ,വീഡിയോ കോളിൽ 32 പേര്,1024 പേരുടെ ഗ്രൂപ്പ്</title>
		<link>https://www.top1kerala.com/whatsapp-starts-rolling-out-feature-to-simultaneously-connect-with-32-users-on-voice-video-calls/</link>
					<comments>https://www.top1kerala.com/whatsapp-starts-rolling-out-feature-to-simultaneously-connect-with-32-users-on-voice-video-calls/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Fri, 04 Nov 2022 06:52:12 +0000</pubDate>
				<category><![CDATA[Knowledge]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Group Calls]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Social Media]]></category>
		<category><![CDATA[Top 1 kerala]]></category>
		<category><![CDATA[Video Calls]]></category>
		<category><![CDATA[Whats app New Feature]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1367</guid>

					<description><![CDATA[<p>നാല് പുതിയ വമ്പൻ മാറ്റങ്ങളാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിൽ വരാൻ പോകുന്നത്. മെറ്റ സിഇഒ സുക്കർബർഗ് &#8216;കമ്യൂണിറ്റി&#8217; ഫീച്ചർ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കമ്യൂണിറ്റി ഫീച്ചർ അടക്കം നാല് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ എത്തുന്നത്. കമ്യൂണിറ്റി ഫീച്ചർ വാട്ട്‌സ്ആപ്പിൽ തങ്ങൾക്ക് പ്രാധാന്യമുള്ള ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതാണ് കമ്യൂണിറ്റി ഫീച്ചർ.ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേ സമയം അറിയിപ്പ് നൽകാൻ കഴിയുന്ന &#8216;വാട്സാപ് കമ്യൂ ണിറ്റി&#8217; [&#8230;]</p>
<p>The post <a href="https://www.top1kerala.com/whatsapp-starts-rolling-out-feature-to-simultaneously-connect-with-32-users-on-voice-video-calls/">വമ്പൻ മാറ്റങ്ങളുമായി വാട്സ്ആപ്പ്; 50 ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റിയിൽ,ഇൻ-ചാറ്റ് പോൾ,വീഡിയോ കോളിൽ 32 പേര്,1024 പേരുടെ ഗ്രൂപ്പ്</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">നാല് പുതിയ വമ്പൻ മാറ്റങ്ങളാണ് മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിൽ വരാൻ പോകുന്നത്. മെറ്റ സിഇഒ സുക്കർബർഗ് &#8216;കമ്യൂണിറ്റി&#8217; ഫീച്ചർ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കമ്യൂണിറ്റി ഫീച്ചർ അടക്കം നാല് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ എത്തുന്നത്.</p>



<h2 class="has-medium-font-size wp-block-heading"> കമ്യൂണിറ്റി ഫീച്ചർ</h2>



<p class="wp-block-paragraph">വാട്ട്‌സ്ആപ്പിൽ തങ്ങൾക്ക് പ്രാധാന്യമുള്ള ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ കണക്റ്റുചെയ്യാൻ സഹായിക്കുന്നതാണ് കമ്യൂണിറ്റി ഫീച്ചർ.ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകൾ ഒരുമിപ്പിച്ച് 5,000 പേർക്കു വരെ ഒരേ സമയം അറിയിപ്പ് നൽകാൻ കഴിയുന്ന &#8216;വാട്സാപ് കമ്യൂ ണിറ്റി&#8217; എന്ന ഫീച്ചർ ഉടൻ ലഭ്യമാകും.</p>



<p class="wp-block-paragraph"> ഉദാഹരണത്തിനു നിങ്ങളുടെ ഓഫിസുമായി ബന്ധപ്പെട്ട വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെങ്കിൽ, ഇവയെല്ലാം കൂടി കമ്മ്യൂണിറ്റി എന്ന പേരിൽ ഒരു കുടകീഴിൽ ആക്കാം. </p>



<p class="wp-block-paragraph">50 ഗ്രൂപ്പുകൾ വരെ ഒരു കമ്യൂണിറ്റിയിൽ ഉൾപ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗ ങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ടതായ സന്ദേശം അയയ്ക്കാൻ ഈ കമ്യൂണിറ്റിയിൽ അനൗൺസ്മെന്&#x200d;റെ ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. </p>



<p class="wp-block-paragraph">ഉദാഹരണത്തിന് ഓഫിസിലെ പൊതുവായ അറിയിപ്പെങ്കിൽ,കമ്യൂണി റ്റിയിലുള്ള വ്യത്യസ്ത ഓഫിസ് ഗ്രൂപ്പുകളിലെ വ്യക്തി കൾക്ക് ഇതുവഴി മെസേജ് ഒരേ സമയം ലഭിക്കും. നിലവിൽ അതത് ഗ്രൂപ്പിൽ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. വരും മാസങ്ങളിൽ ഈ സേവനം ലഭ്യമാകും</p>



<p class="wp-block-paragraph">ആളുകൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ചാ ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി ഫീച്ചർ സഹായിക്കും. എല്ലാവർക്കുമായി അയയ്‌ക്കുന്ന അറിയിപ്പ് സന്ദേശങ്ങൾ, ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നിയന്ത്രണം എന്നിവ പോലുള്ള അഡ്‌മിൻമാർക്കുള്ള ഒരു കൂട്ടം ടൂളുകളുമായാണ് പുതിയ ഫീച്ചർ വരുന്നത്.</p>



<p class="wp-block-paragraph">ഉപയോക്താക്കള്&#x200d;ക്ക് അവരുടെ കമ്മ്യൂണിറ്റികള്&#x200d; തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്&#x200d;മാര്&#x200d; അംഗീകരിച്ചാല്&#x200d; മാത്രമെ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്&#x200d; അംഗമാവുകയുള്ളൂ.</p>



<p class="wp-block-paragraph">കമ്മ്യൂണിറ്റികളിലും വാട്ട്സ്ആപ്പ് എന്&#x200d;ഡ്-ടു-എന്&#x200d;ഡ് എന്&#x200d;ക്രിപ്ഷന്&#x200d; തുടരും. കൂടാതെ, ഒരു പ്രത്യേക ഗ്രൂപ്പിലുള്ളവര്&#x200d;ക്ക് മാത്രമേ ആ ഗ്രൂപ്പിലെ സന്ദേശങ്ങള്&#x200d; കാണാന്&#x200d; കഴിയൂ.</p>



<p class="wp-block-paragraph">കമ്മ്യൂണിറ്റിക്ക്, ഗ്രൂപ്പുകളിലുടനീളം എല്ലാവര്&#x200d;ക്കും സന്ദേശമയയ്ക്കാന്&#x200d; ഒരു ബ്രോഡ്കാസ്റ്റ് ഓപ്ഷന്&#x200d; ഉണ്ടെങ്കിലും, ഈ സന്ദേശങ്ങള്&#x200d; അനുവദിച്ചവര്&#x200d;ക്ക് മാത്രമേ അത് ദൃശ്യമാകൂ.</p>



<p class="wp-block-paragraph"> ഉപയോക്താക്കള്&#x200d;ക്ക് ഗ്രൂപ്പിന്&#x200d;റെ ദുരുപയോഗം റിപ്പോര്&#x200d;ട്ടുചെയ്യാനും അക്കൗണ്ടുകള്&#x200d; ബ്ലോക്ക് ചെയ്യാനും ഇനി ഭാഗമാകാന്&#x200d; ആഗ്രഹിക്കാത്ത കമ്മ്യൂണിറ്റികളില്&#x200d; നിന്ന് പുറത്തുപോകാനുമുള്ള മാര്&#x200d;ഗങ്ങളുണ്ട്. അംഗങ്ങളുടെ ഫോണ്&#x200d;നമ്പറുകള്&#x200d; കമ്മ്യൂണിറ്റികളില്&#x200d; പരസ്യമാക്കില്ല.</p>



<h2 class="has-medium-font-size wp-block-heading">പുതിയ ഫീച്ചർ എങ്ങനെ ലഭ്യമാകും?</h2>



<p class="wp-block-paragraph">കമ്മ്യൂണിറ്റി ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ Android-ലെ അവരുടെ ചാറ്റുകളുടെ മുകളിലും, iOS-ൽ താഴെയുമുള്ള പുതിയ കമ്മ്യൂണിറ്റി ടാബിൽ ടാപ്പ് ചെയ്യണം.</p>



<p class="wp-block-paragraph"><strong>ഇൻ-ചാറ്റ് പോൾസ്</strong></p>



<p class="wp-block-paragraph">വാട്സ്ആപ്പ് ലെ പുതിയ ഒരു മാറ്റമാണ് ഇൻ-ചാറ്റ് പോൾസ്.ഇതിലൂടെ ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും അഭിപ്രായ വോട്ടെടുപ്പ് നടത്താൻ സാധിക്കും.ബീറ്റാ പതിപ്പുകളിൽ കാണുന്നത് പോലെ, ഇൻ-ചാറ്റ് വോട്ടെടുപ്പുകളിൽ ഒരു ചോദ്യം സൃഷ്ടിക്കാൻ അനുവദിക്കുകയും ആപ്പിനുള്ളിലെ ഒരു പ്രത്യേക സ്ക്രീനിൽ സാധ്യമായ 12 ഉത്തരങ്ങൾ വരെ ചേർക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യും.</p>



<p class="wp-block-paragraph"> ഫീച്ചറിന്&#x200d;റെ കൂടുതൽ വിവരങ്ങളും പ്രവർത്തനക്ഷമതയെക്കുറിച്ചും വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും പുതിയ ഫീച്ചറുകൾ ലഭിക്കാൻ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.</p>



<h2 class="has-medium-font-size wp-block-heading">വീഡിയോ കോളിൽ 32 പേര്,1024 പേരുടെ ഗ്രൂപ്പ്</h2>



<p class="wp-block-paragraph"> ഒരു ഗ്രൂപ്പിലേക്ക് 1024 വരെ ചേർക്കാനുള്ള ഫീച്ചറും ലഭ്യമാകും. കൂടാതെ വീഡിയോ കോളിലേക്ക് 32 പേരെ വരെ ഉൾക്കൊള്ളിക്കാം. </p>



<p class="wp-block-paragraph">വീഡിയോ കോളിങ്ങില്&#x200d; എന്&#x200d;ഡ് ടു എന്&#x200d;ഡു എന്&#x200d;ക്രിപ്ഷന്&#x200d; രീതിയിൽ ആയതു കൊണ്ട് 3 സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് മെറ്റ സ്ഥാപകന്&#x200d; മാര്&#x200d;ക്ക് സുക്കര്&#x200d;ബര്&#x200d;ഗ് പറഞ്ഞു.</p>



<p class="wp-block-paragraph">ഏപ്രിലിലാണ് ഈ സേവനം തുടങ്ങിയത്. വരുന്ന ആഴ്ചകളില്&#x200d; എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്&#x200d;ക്കും ലഭ്യമാകും.ഗൂഗിൾ മീറ്റ്,സും എന്നിവയുടെ മാതൃകയിൽ വോയിസ്, വിഡിയോ കോളുകളുടെ ലി ങ്ക് മറ്റുള്ളവർക്ക് അയയ്ക്കാനുള്ള സംവിധാനം വാട്സാപിൽ ഇപ്പോൾ ലഭ്യമാണ്. </p>



<p class="wp-block-paragraph">കോൾസ് എന്ന ടാബി നു താഴെയുള്ള ക്രി യേറ്റ് കോൾ ലിങ്ക് എടുത്താൽ ലിങ്ക് ലഭി ക്കും. ഇത് മറ്റുള്ളവർക്ക് അയച്ചുകൊടുക്കാം</p>



<p class="wp-block-paragraph">വലിയ ഫയലുകൾ കൈമാറാൻ സാധിക്കാത്തതു വാട്സ്ആപ്പിന്തെ പോരായ്മയായിരുന്നു. നിലവിൽ 16 എംബി വരെയുള്ള ഫയലുകള്&#x200d; കൈമാറാന്&#x200d; സാധിക്കുന്നത് 2ജിബി വരെ ഉയർത്തുന്നതാണ് മറ്റൊരു ക്രമീകരണം.</p>



<p class="wp-block-paragraph">കൂടാതെ , ഇനിമുതൽ വാട്സ്ആപ്പിൽ , ഇമോജി റിയാക്ഷനുകളും അഡ്മിൻ ഡിലീറ്റ് ഫീച്ചറും വാട്സ്ആപ്പിൽ ലഭ്യമാകും.</p>
<p>The post <a href="https://www.top1kerala.com/whatsapp-starts-rolling-out-feature-to-simultaneously-connect-with-32-users-on-voice-video-calls/">വമ്പൻ മാറ്റങ്ങളുമായി വാട്സ്ആപ്പ്; 50 ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റിയിൽ,ഇൻ-ചാറ്റ് പോൾ,വീഡിയോ കോളിൽ 32 പേര്,1024 പേരുടെ ഗ്രൂപ്പ്</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/whatsapp-starts-rolling-out-feature-to-simultaneously-connect-with-32-users-on-voice-video-calls/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.-കേരള പോലീസ്</title>
		<link>https://www.top1kerala.com/juice-jacking-kerala-police-cyber-crime-online-mobile-fraud-kerala/</link>
					<comments>https://www.top1kerala.com/juice-jacking-kerala-police-cyber-crime-online-mobile-fraud-kerala/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Thu, 03 Nov 2022 18:00:50 +0000</pubDate>
				<category><![CDATA[Knowledge]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Don'tMiss]]></category>
		<category><![CDATA[Kerala Police]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Top 1 kerala]]></category>
		<category><![CDATA[Viral]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1351</guid>

					<description><![CDATA[<p>ഇൻറ്റർനെറ്റ് നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കുകയാണ്.കുറച്ചുനേരം ഇത് പണിമുടക്കിയാൽ തന്നെ ലോകം നിശ്ചലമാകുന്ന അവസ്ഥയിലാണ്. ഓൺലൈൻ എന്ന അനന്ത സാധ്യതയിൽ ഓരോ മിനിട്ടിലും ദശലക്ഷക്കണക്കിനു ഇടപാടുകളാണ് നടക്കുന്നത്. ഈ മേഖലയിലെ തട്ടിപ്പും നമ്മൾ വിചാരിക്കുന്നതിലും മേലെയാണ്. ഒരു പുതിയ സാങ്കേതിക വിദ്യ വരുമ്പോൾ തന്നെ അതിലും അത്യാധുനികമായ രീതിയിൽ ഉള്ള തട്ടിപ്പുമായി വീരൻമാർ എത്തുന്നു. തട്ടിപ്പിന് ഇരയായവർ ഒരു ചെറിയ ശതമാനം മാത്രമേ പുറത്തു പറയുന്നുള്ളു. അപ്പോൾ തന്നെ മനസിലാക്കാം തട്ടിപ്പിന്‍റെ വ്യാപ്തി. പുതിയ ഒരു തട്ടിപ്പു രീതിയായ [&#8230;]</p>
<p>The post <a href="https://www.top1kerala.com/juice-jacking-kerala-police-cyber-crime-online-mobile-fraud-kerala/">ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.-കേരള പോലീസ്</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">ഇൻറ്റർനെറ്റ് നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരിക്കുകയാണ്.കുറച്ചുനേരം ഇത് പണിമുടക്കിയാൽ തന്നെ ലോകം നിശ്ചലമാകുന്ന അവസ്ഥയിലാണ്. </p>



<p class="wp-block-paragraph">ഓൺലൈൻ എന്ന അനന്ത സാധ്യതയിൽ ഓരോ മിനിട്ടിലും ദശലക്ഷക്കണക്കിനു ഇടപാടുകളാണ് നടക്കുന്നത്. ഈ മേഖലയിലെ തട്ടിപ്പും നമ്മൾ വിചാരിക്കുന്നതിലും മേലെയാണ്.</p>



<p class="wp-block-paragraph"><br>ഒരു പുതിയ സാങ്കേതിക വിദ്യ വരുമ്പോൾ തന്നെ അതിലും അത്യാധുനികമായ രീതിയിൽ ഉള്ള തട്ടിപ്പുമായി വീരൻമാർ എത്തുന്നു. തട്ടിപ്പിന് ഇരയായവർ ഒരു ചെറിയ ശതമാനം മാത്രമേ പുറത്തു പറയുന്നുള്ളു. അപ്പോൾ തന്നെ മനസിലാക്കാം തട്ടിപ്പിന്&#x200d;റെ വ്യാപ്തി.</p>



<p class="wp-block-paragraph">പുതിയ ഒരു തട്ടിപ്പു രീതിയായ ജ്യൂസ്-ജാക്കിങ്നെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്. മൊബൈൽ ചാർജിന്ദ് പോയിൻറ്കൾ വഴി ഡാറ്റകൾ ചോർത്തുന്നതാണ് ഈ സൈബർ തട്ടിപ്പിന്&#x200d;റെ രീതി.</p>



<p class="wp-block-paragraph">പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിങ് പോയിൻറ് റ്വഴിയാണ് ഈ സൈബർ കുറ്റകൃത്യം നടത്തുന്നത്.</p>



<p class="wp-block-paragraph"><strong>എന്താണ് ജ്യൂസ് ജാക്കിങ് ?</strong></p>



<p class="wp-block-paragraph">പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്.</p>



<p class="wp-block-paragraph">വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു.</p>



<p class="wp-block-paragraph"> ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു.</p>



<p class="wp-block-paragraph"><br>പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷൻ ഉപയോഗിക്കുന്നു. അല്ലെങ്കിൽ, മാൽവെയർബന്ധിതമായ കണക്ഷൻകേബിൾ മറ്റാരോ മറന്നുവെച്ച രീതിയിൽ ചാർജ്ജിംഗ് സ്റ്റേഷനിൽ പ്ലഗ് ഇൻ ചെയ്തിരിക്കുന്നു.</p>



<p class="wp-block-paragraph"> മറ്റുള്ളവർ ഇതുപയോഗിച്ച് ചാർജ്ജ് ചെയ്യുമ്പോൾ ജ്യൂസ് ജാക്കിംഗ് സംഭവിക്കുന്നു. പലരും ഇതിന് ഇരയാകുന്നുണ്ടെങ്കിലും ഇതിനെപ്പറ്റി ബോധവാന്മാരല്ല.</p>



<p class="wp-block-paragraph">മൊബൈൽ ഫോണിൻറെ ചാർജിങ് കേബിളും ഡാറ്റാ കേബിളും ഒരു കേബിളായി ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് അരങ്ങേറിയത്.</p>



<p class="wp-block-paragraph"><strong>തട്ടിപ്പുകാരുടെ രീതി.</strong></p>



<ul class="wp-block-list">
<li>ബാങ്കിംഗിനായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വ്യക്തിഗത ഡാറ്റ എന്നിവ ഹാക്കർമാർ ചോർത്തുകയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. പാസ്‌വേഡുകൾ റീസെറ്റ് ചെയ്‌ത് ഉപകരണത്തിൽ നിന്ന് യഥാർത്ഥ ഉടമയെ പുറത്താക്കി സ്വകാര്യ ഡാറ്റ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു.</li>
</ul>



<ul class="wp-block-list">
<li> കേബിൾ പോർട്ടിൽ ഒരു ഉപകരണം എത്ര സമയം പ്ലഗ് ചെയ്‌തിരിക്കുന്നു എന്നതിനെ ആശ്രയിച്ച്, വളരെ വലിയ അളവിലുള്ള ഡാറ്റ വരെ അപഹരിക്കപ്പെട്ടേക്കാം. ജ്യൂസ്-ജാക്കിംഗ് ആക്രമണങ്ങളിൽ, ഉപയോക്താവ് തന്&#x200d;റെ  സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി അറിയുന്നില്ല.</li>
</ul>



<ul class="wp-block-list">
<li>ജ്യൂസ്-ജാക്കിംഗ് വഴി മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കൃത്രിമം കാണിക്കാം. ഉപകരണത്തിൽ നിന്ന് ഉപയോക്താവിനെ ലോക്ക് ചെയ്യുക അല്ലെങ്കിൽ വിവരങ്ങൾ മോഷ്ടിക്കുക ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ വരുത്തിയേക്കാം.</li>
</ul>



<ul class="wp-block-list">
<li>ചാർജറിലേക്ക് പ്ലഗ് ചെയ്‌തിരിക്കുന്ന ഉപകരണത്തെ മാൽവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്യുക മാത്രമല്ല, അതേ മാൽവെയർ മറ്റ് കേബിളുകളെയും പോർട്ടുകളെയും ഹാനികരമായി ബാധിച്ചേക്കാം.</li>
</ul>



<ul class="wp-block-list">
<li>ചാർജിംഗ് ഉപകരണത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചില മാൽവെയറുകൾ ഹാക്കർക്ക് പൂർണ്ണ നിയന്ത്രണം നൽകിക്കൊണ്ട് ഉടമയെ അവരുടെ ഉപകരണത്തിൽ നിന്ന് ലോക്ക് ചെയ്യുന്നു.</li>
</ul>



<p class="wp-block-paragraph"><br><strong> സ്വീകരിക്കേണ്ട മുൻകരുതലുകൾ</strong></p>



<ul class="wp-block-list">
<li> പൊതു ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുമ്പോൾ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക.</li>
</ul>



<ul class="wp-block-list">
<li> കഴിവതും പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യുക.</li>
</ul>



<ul class="wp-block-list">
<li>ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിക്കരുത്.</li>
</ul>



<ul class="wp-block-list">
<li>  പൊതു USB ചാർജ്ജിംഗ് യൂണിറ്റുകൾക്ക് പകരം AC പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുക.</li>
</ul>



<ul class="wp-block-list">
<li> കേബിൾ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാൻ USB ഡാറ്റ ബ്ലോക്കർ ഉപയോഗിക്കാം.</li>
</ul>
<p>The post <a href="https://www.top1kerala.com/juice-jacking-kerala-police-cyber-crime-online-mobile-fraud-kerala/">ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം.-കേരള പോലീസ്</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/juice-jacking-kerala-police-cyber-crime-online-mobile-fraud-kerala/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യത്തില്‍ എന്‍റെ ഷൈനി പാവമല്ലേ&#8230;  നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ</title>
		<link>https://www.top1kerala.com/udal-malayalam-film-dhyansreenivasan-ratheesh-reghunandan-keralapolicekoodathayimurder-parasala-greeshma-shajon/</link>
					<comments>https://www.top1kerala.com/udal-malayalam-film-dhyansreenivasan-ratheesh-reghunandan-keralapolicekoodathayimurder-parasala-greeshma-shajon/#respond</comments>
		
		<dc:creator><![CDATA[top1kerala]]></dc:creator>
		<pubDate>Tue, 01 Nov 2022 11:49:20 +0000</pubDate>
				<category><![CDATA[Entertainment]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Dhyan Sreenivasan]]></category>
		<category><![CDATA[Koodathai Murder]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Malayalam Filim]]></category>
		<category><![CDATA[Ratheesh Reghunandan]]></category>
		<category><![CDATA[Top 1 kerala]]></category>
		<category><![CDATA[Udal]]></category>
		<category><![CDATA[Viral]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1258</guid>

					<description><![CDATA[<p>കേരളത്തിൽ കുറച്ചുനാളുകളായി സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ ഫേസ്ബുക്കിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാലത്തെ കുറ്റകൃത്യങ്ങൾ വെച്ച് നോക്കുമ്പോൾ സത്യത്തിൽ എന്‍റെ ഷൈനി പാവമല്ലേ എന്നാണ് സംവിധായകൻ ചോദിക്കുന്നത് ധ്യാൻ ശ്രീനിവാസനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമായ ഉടലിലെ സ്ത്രീ കഥാപാത്രമാണ് ഷൈനി. ഈ കഥാപാത്രത്തെ ദുർഗ്ഗാ കൃഷ്ണയാണ് അവതരിപ്പിക്കുന്നത്. സിനിമ റിലീസായതിന് ശേഷം ഇതിനെതിരെ വ്യപക വിമർശനങ്ങളാണ് ഉയർന്നത്. സിനിമയിൽ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോൾ പലരും സംശയിച്ചുവെന്നും, ഒരു സ്ത്രീക്ക്ഇങ്ങനെയൊക്കെ ചെയ്യാനാകുമോ [&#8230;]</p>
<p>The post <a href="https://www.top1kerala.com/udal-malayalam-film-dhyansreenivasan-ratheesh-reghunandan-keralapolicekoodathayimurder-parasala-greeshma-shajon/">സത്യത്തില്‍ എന്‍റെ ഷൈനി പാവമല്ലേ&#8230;  നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">കേരളത്തിൽ കുറച്ചുനാളുകളായി സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ ഫേസ്ബുക്കിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാലത്തെ കുറ്റകൃത്യങ്ങൾ വെച്ച് നോക്കുമ്പോൾ സത്യത്തിൽ എന്&#x200d;റെ ഷൈനി പാവമല്ലേ എന്നാണ് സംവിധായകൻ ചോദിക്കുന്നത്</p>



<p class="wp-block-paragraph">ധ്യാൻ ശ്രീനിവാസനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമായ ഉടലിലെ സ്ത്രീ കഥാപാത്രമാണ് ഷൈനി. ഈ കഥാപാത്രത്തെ ദുർഗ്ഗാ കൃഷ്ണയാണ് അവതരിപ്പിക്കുന്നത്.</p>



<p class="wp-block-paragraph">സിനിമ റിലീസായതിന് ശേഷം ഇതിനെതിരെ വ്യപക വിമർശനങ്ങളാണ് ഉയർന്നത്. സിനിമയിൽ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോൾ പലരും സംശയിച്ചുവെന്നും, ഒരു സ്ത്രീക്ക്ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്ന് ചോദിച്ചുവെന്നും രതീഷ് രഘുനന്ദൻ പറയുന്നു.</p>



<p class="wp-block-paragraph">സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലിൽ മുഴുവൻ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകൻ പോലുമുണ്ട്.</p>



<p class="wp-block-paragraph">സത്യത്തിൽ ഷെെനി നിവൃത്തികേടുകൊണ്ട് ചെയ്തു പോയതല്ലേ. ഗ്രീഷ്മക്കോ, ലൈലക്കോ, ജോളിക്കോ ഇല്ലാതിരുന്ന നിവൃത്തികേടുകൊണ്ട് എന്നും സംവിധായകൻ പറഞ്ഞു.</p>



<p class="wp-block-paragraph"> ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകൾ കണ്ട് കണ്ട് പേടിയാകുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.</p>



<p class="wp-block-paragraph">ഫേസ്ബുക്കിന്&#x200d;റെ പൂർണ്ണരൂപം</p>



<p class="wp-block-paragraph">സത്യത്തില്&#x200d; എന്&#x200d;റെ ഷൈനി പാവമല്ലേ.. !<br>ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…<br>സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്&#x200d; സത്യത്തില്&#x200d; ഷൈനി നിവര്&#x200d;ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്&#x200d; പറഞ്ഞ ആര്&#x200d;ക്കുമില്ലാതിരുന്ന നിവര്&#x200d;ത്തികേടുകൊണ്ട്…<br>ഉടല്&#x200d; കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്&#x200d; മുഴുവന്&#x200d; സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്&#x200d; കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്&#x200d;ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്&#x200d; കണ്ട് പേടിയാകുന്നു!!!</p>
<p>The post <a href="https://www.top1kerala.com/udal-malayalam-film-dhyansreenivasan-ratheesh-reghunandan-keralapolicekoodathayimurder-parasala-greeshma-shajon/">സത്യത്തില്‍ എന്‍റെ ഷൈനി പാവമല്ലേ&#8230;  നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/udal-malayalam-film-dhyansreenivasan-ratheesh-reghunandan-keralapolicekoodathayimurder-parasala-greeshma-shajon/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹണി ട്രാപ്പിലൂടെ 71 കാരനിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ. യുവതി പിടിയിൽ</title>
		<link>https://www.top1kerala.com/honeytrap-kerala-police-kunnamkulam-thrissur-breakingnews-latest-news/</link>
					<comments>https://www.top1kerala.com/honeytrap-kerala-police-kunnamkulam-thrissur-breakingnews-latest-news/#respond</comments>
		
		<dc:creator><![CDATA[Webdesk]]></dc:creator>
		<pubDate>Tue, 11 Oct 2022 17:47:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Others]]></category>
		<category><![CDATA[Breaking News]]></category>
		<category><![CDATA[Honey Trap]]></category>
		<category><![CDATA[Kerala Police]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[Malayalam]]></category>
		<category><![CDATA[Thrissur]]></category>
		<category><![CDATA[Top 1 kerala]]></category>
		<guid isPermaLink="false">https://www.top1kerala.com/?p=1223</guid>

					<description><![CDATA[<p>കുന്നംകുളം:ഹണി ട്രാപ്പിലൂടെ 71 കാരനിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ. യുവതിയും 71 വയസ്സുകാരനും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും,മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത. സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ രാജി(35) യെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്‍റെനിർദ്ദേശപ്രകാരം അഡിഷണൽ എസ്ഐ ഷക്കീർ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്‍റെ [&#8230;]</p>
<p>The post <a href="https://www.top1kerala.com/honeytrap-kerala-police-kunnamkulam-thrissur-breakingnews-latest-news/">ഹണി ട്രാപ്പിലൂടെ 71 കാരനിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ. യുവതി പിടിയിൽ</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></description>
										<content:encoded><![CDATA[
<p class="wp-block-paragraph">കുന്നംകുളം:ഹണി ട്രാപ്പിലൂടെ 71 കാരനിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ.  യുവതിയും 71 വയസ്സുകാരനും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും,മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത. സംഭവത്തിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് തുപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടിൽ  രാജി(35) യെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്&#x200d;റെ<br>നിർദ്ദേശപ്രകാരം അഡിഷണൽ എസ്ഐ ഷക്കീർ അഹമ്മദിന്&#x200d;റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.</p>



<figure class="wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">
<figure class="wp-block-image size-large"><img loading="lazy" decoding="async" width="1024" height="570" data-id="1224" src="//i0.wp.com/top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-1024x570.jpeg" alt="" class="wp-image-1224" srcset="https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-1024x570.jpeg 1024w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-300x167.jpeg 300w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-768x427.jpeg 768w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-192x108.jpeg 192w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-561x312.jpeg 561w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-265x147.jpeg 265w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-531x295.jpeg 531w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-364x203.jpeg 364w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-728x405.jpeg 728w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-608x338.jpeg 608w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-758x422.jpeg 758w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-86x48.jpeg 86w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-173x96.jpeg 173w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM-313x174.jpeg 313w, https://www.top1kerala.com/wp-content/uploads/2022/10/WhatsApp-Image-2022-10-11-at-10.47.08-PM.jpeg 1080w" sizes="(max-width: 1024px) 100vw, 1024px" /></figure>
</figure>



<p class="has-text-align-left wp-block-paragraph">50 വർഷത്തോളമായി ഗൾഫിലായിരുന്ന പരാതിക്കാരന്&#x200d;റെ സാമ്പത്തികസ്ഥിതി കൃത്യമായി മനസ്സിലാക്കിയതിനുശേഷമാണ് പ്രതികൾ ഹണി ട്രാപ്പുമായി പരാതിക്കാരനെ കുടുക്കിയത്. കേസിൽ പിടിയിലായ യുവതി രണ്ടാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതി ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇവരെ കൂടാതെ മറ്റു ചിലരുടെയും സഹായത്തോടുകൂടിയാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.</p>



<p class="has-text-align-left wp-block-paragraph">ചാവക്കാട് സ്വദേശിയായ 71 വയസ്സുകാരനെ കുന്നംകുളം ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി,ഇയാളും യുവതിയും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 3 ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിലാണ് യുവതി പിടിയിലായത്.പരാതിക്കാരന്&#x200d;റെ സുഹൃത്ത് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്.</p>



<p class="has-text-align-left wp-block-paragraph"> പല സമയങ്ങളിലായി വിവിധ കാരണങ്ങൾ പറഞ്ഞാണ് യുവതി പരാതിക്കാരനിൽ നിന്നും പണം തട്ടിയത്. പിന്നീടാണ് ഇരുവരും തമ്മിലുള്ള നഗ്നചിത്രങ്ങൾ പകർത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടത്.</p>
<p>The post <a href="https://www.top1kerala.com/honeytrap-kerala-police-kunnamkulam-thrissur-breakingnews-latest-news/">ഹണി ട്രാപ്പിലൂടെ 71 കാരനിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ. യുവതി പിടിയിൽ</a> appeared first on <a href="https://www.top1kerala.com">top1kerala</a>.</p>
]]></content:encoded>
					
					<wfw:commentRss>https://www.top1kerala.com/honeytrap-kerala-police-kunnamkulam-thrissur-breakingnews-latest-news/feed/</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
